Letters
അധഃപതനത്തിന്‍റെ പടുകുഴിയിലേക്കോ?
Monday, March 18, 2019 10:45 PM IST
കോപ്പിയടി തടഞ്ഞ അധ്യാപകന്‍റെ മുഖത്തടിക്കുകയും തോളെല്ല് അടിച്ചുതകർക്കുകയും ചെയ്ത സംഭവമാണ് ഈ കത്തിനാധാരം. ഈ മാസം സർവീസിൽനിന്ന് വിരമിക്കുന്ന ഒരു ഹയർ സെക്കൻഡറി പ്രിൻസിപ്പലാണ് ഞാൻ. വ്യക്തിപരമായി അതിൽ സന്തോഷിക്കുന്നു. കാരണം വിദ്യാർഥി സമൂഹം അത്രമാത്രം അധഃപതിച്ച അവസ്ഥയിലാണിപ്പോൾ.

ഒരുഭാഗത്ത് വിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കാൻ സർക്കാർ പാടുപെടുന്പോൾ മറുഭാഗത്ത് വിദ്യാർഥികൾ അധഃപതനത്തിന്‍റെ പടുകുഴിയിലേക്ക് വീണുകൊണ്ടിരിക്കുന്നു. ആ കുഴിയിൽ നിന്ന് അവരെ കൈപിടിച്ചു കയറ്റാനോ നേർവഴിക്കു നടത്താനോ ആരും ശ്രമിക്കുന്നില്ല. അതിനു ശ്രമിക്കേണ്ട അധ്യാപകരെ നിസഹായരും നിശബ്ദരുമാക്കിയിരിക്കുകയാണ് നിലവിലുള്ള നിയമങ്ങളും അവകാശ കമ്മീഷനുകളും രക്ഷിതാക്കളും രാഷ്‌ട്രീയക്കാരുമൊക്കെ. എന്നാൽ, വിദ്യാലയങ്ങളിൽ അച്ചടക്ക ലംഘനമുണ്ടാവുന്പോൾ അതിനുത്തരവാദികൾ അധ്യാപകരാണെന്ന് വിളിച്ചുപറയാൻ ആർക്കും യാതൊരു മടിയുമില്ല.

അറപ്പും വെറുപ്പും ഉളവാക്കുന്ന തരത്തിൽ താടിയും മുടിയും വളർത്തി ക്ലാസിൽ വരുന്നതും അധ്യാപകരെ കൈയേറ്റം ചെയ്യുന്നതുമൊക്കെ വിദ്യാർഥികളുടെ അവകാശങ്ങളായി മാറിയിരിക്കുന്നു. ഇതിനെല്ലാം കൂട്ടുനിൽക്കുന്ന രക്ഷിതാക്കളുടെ എണ്ണവും വർധിച്ചുവരികയാണ്. ഈ തിരിച്ചറിവാണ് അധ്യാപകന്‍റെ മുഖത്തടിക്കുന്നതിനും തോളെല്ല് അടിച്ചു തകർക്കുന്നതിനും വിദ്യാർഥിയെ പ്രേരിപ്പിച്ചത്. നീചവും നിന്ദ്യവുമായ ഈ സംഭവത്തേക്കുറിച്ചുള്ള വാർത്ത പത്രങ്ങളിൽ വന്നിരുന്നെങ്കിലും കേരളത്തിലെ പ്രമുഖ ചാനലുകളും സാംസ്കാരിക നായകരും രാഷ്‌ട്രീയ മേലാളന്മാരുമൊന്നും ഇതറിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത്.

കൈകാലുകൾ ബന്ധിച്ച് നാവരിഞ്ഞ് ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയുടെ പരുവത്തിലേക്ക് അധ്യാപകരെ മാറ്റുന്നവരോട് ഒരു കാര്യം പറയാനാഗ്രഹിക്കുന്നു. നിങ്ങൾ ഭാവിതലമുറയെയാണ് നശിപ്പിക്കുന്നത്. ഭാവിതലമുറയുടെ നാശം രാജ്യത്തിന്‍റെ നാശമായി മാറുമെന്ന തിരിച്ചറിവ് ഇനിയെങ്കിലും ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

ബെന്നി സെബാസ്റ്റ്യൻ, പ്രിൻസിപ്പൽ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, കല്ല്യോട്ട്