Letters
മലയാളത്തോട് അലർജിയോ?
Friday, March 22, 2019 11:59 PM IST
അന്താരാഷ്‌ട്ര മാതൃഭാഷാ ദിനം ആചരിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. മലയാളികളെ സംബന്ധിച്ചിടത്തോളം വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ. വിദേശമലയാളികൾക്കു ഗൃഹാതുരത്വം കൊണ്ടെങ്കിലും മാതൃഭാഷയോടു കൂടുതൽ ആഭിമുഖ്യമുണ്ടെന്നു കേട്ടിരുന്നു. എന്നാൽ, മലയാളമെന്നു കേട്ടാൽ അലർജി ഉള്ളവരുടെ എണ്ണം വർധിച്ചിരിക്കുകയാണെന്നാണ് അനുഭവത്തിൽനിന്നു മനസിലാക്കുന്നത്.

അമേരിക്കയിൽ ഷിക്കാഗോയിലെ ഒരു സ്കൂളിൽ രക്ഷാകർത്താക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനു മകളുടെ കുട്ടിയോടൊപ്പം എനിക്ക് പോകേണ്ടിവന്നു. അവിടെയുള്ള മലയാളി കുട്ടികളുടെ മാതാപിതാക്കളെ കാണുകയും പരിചയപ്പെടുകയും ചെയ്യാമല്ലോ എന്നു കരുതിയാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. സ്കൂളിൽ ചെന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചതു പോലെ ധാരാളം മലയാളികളെ കാണാൻ കഴിഞ്ഞു. എന്നാൽ, അവരെല്ലാവരും ഇംഗ്ലീഷിൽ സംസാരിക്കാനാണ് താത്പര്യം കാണിച്ചത്.

അടുത്ത കാലത്തായി കേരളവും കൂടുതൽ പാശ്ചാത്യവത്കരിക്കപ്പെടുകയാണെന്നു തോന്നുന്നു. വള്ളിനിക്കറുമിട്ട് സ്ലേറ്റും കല്ലുപെൻസിലുമായി ഒന്നാം ക്ലാസിലേക്ക് പോയ കാലം ഓർമവരുന്നു. കാക്കെ കാക്കെ കൂടെവിടെ... എന്ന കിളിക്കൊഞ്ചൽ ഇപ്പോഴും മറന്നിട്ടില്ല. ഇന്ന് പാന്‍റും ഷർട്ടും ടൈയും ഷൂസും ഒക്കെയായി എൽകെജിയിൽ പോകുന്ന പിഞ്ചുകുട്ടികൾ പാടുന്നതാകട്ടെ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ... ആണ്. ഒരു മലയാള വാക്ക് അറിയാതെ ഉച്ചരിച്ചുപോയാൽ പിഴയിടുന്ന സ്ഥാപനങ്ങളുമുണ്ട്.

കേരളത്തിൽ ഇപ്പോൾ ഇംഗ്ലീഷ് ഭാഷയുടെ ആധിപത്യം കൂടി വരികയാണ്. ഇംഗ്ലീഷ് കാര്യമായി അറിഞ്ഞുകൂടെങ്കിലും സംഭാഷണത്തിൽ ഇംഗ്ലീഷ് വാക്കുകൾ മനഃപൂർവം തിരുകിക്കയറ്റുന്നവരേയും കാണാറുണ്ട്. ചില സ്ഥലനാമങ്ങൾ "ഇംഗ്ലീഷീകരിച്ചു' വികൃതമാക്കിയിരിക്കുന്നു. ഇപ്പോഴും ട്രിവാൻഡ്രത്തു നിന്ന് ക്വയിലോൺ, ആലപ്പി, ട്രിച്ചൂർ വഴി കാലിക്കറ്റിനു പോകുന്നതാണ് പലർക്കും സുഖം. തൊടുപുഴയ്ക്കു പകരം "ടച്ച് റിവർ' എന്നു പറയുന്ന പരിഷ്കാരികളേയും കാണാറുണ്ട്. ഈ വിഷയത്തിൽ നമുക്കൊരു പുനർചിന്തനം ആവശ്യമില്ലേ? അമ്മിഞ്ഞപ്പാലിനൊപ്പം നാവിലുണരുന്ന അമ്മയാണു മാതൃഭാഷ.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ