Letters
നാട്ടിൻപുറത്തെ കാട്ടുമൃഗശല്യത്തിനു പരിഹാരം എന്ത്
Wednesday, January 29, 2020 11:13 PM IST
വനത്തോടു ചേർന്നുള്ള ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വന്യമൃഗശല്യം പുതുമയുള്ള കാര്യമല്ല. പക്ഷേ അടുത്തകാലത്ത് നാട്ടിൻപുറങ്ങളിലെ കൃഷിയിടങ്ങളിലേക്ക് കാട്ടുമൃഗങ്ങൾ കടന്നുവരുന്നത് കർഷകരെ അന്പരപ്പിക്കുന്നു.

കോട്ടയം ജില്ലയിലെ മുണ്ടക്കയം ഭാഗങ്ങളിൽ കാട്ടുപന്നിശല്യവും കുരങ്ങിന്‍റെ വിളയാട്ടവും അതിരൂക്ഷമാണ്. വെളിച്ചിയാനി, ഊരയ്ക്കനാട്, പൈങ്ങന തുടങ്ങിയ സ്ഥലങ്ങളിൽ കാട്ടുപന്നികൾ കപ്പക്കൃഷിയും നടുതലക്കൃഷികളും നശിപ്പിക്കുന്നു. കോരുത്തോട്ടിലെ കണ്ടങ്കയം ഭാഗത്ത് കാട്ടാനകൾ കർഷകർക്ക് വെല്ലുവിളി ഉയർത്തുന്നു. ഒറ്റ രാത്രികൊണ്ട് വാഴക്കൃഷിയും റബർ കൃഷിയുമൊക്കെ പിഴുതെറിയുന്ന കാട്ടാനകളെ തുരുത്താൻ ഇവിടെയാർക്കും ഒരു ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ല.

പന്നിയെയും പട്ടിയെയും പാന്പിനെയും പറവയെയുമൊക്കെ സംരക്ഷിക്കാൻ ഇവിടെയാളുണ്ട്. അവയ്ക്കെല്ലാം നിയമപരിരക്ഷയുമുണ്ട്. എന്നാൽ മനുഷ്യരെ, കർഷകരെകൊല്ലാക്കൊല ചെയ്യുന്ന മൃഗങ്ങളെ കൊന്നാൽ ജയിലഴിയെണ്ണേണ്ടിവരും.

കർഷകരുടെ കൃഷിയിടങ്ങളിൽ വിള നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഫോറസ്റ്റ്പോലീസ് ഉദ്യോഗസ്ഥർക്ക് വെടിവച്ചുകൊല്ലാൻ അധികാരം നല്കുമെന്ന് വനംമന്ത്രി അടുത്ത ദിവസം എരുമേലിയിൽ പറഞ്ഞിരുന്നു. ഇത് പ്രായോഗികമാണോയെന്ന് ഏവരും ചോദിക്കുന്നു, ചിന്തിക്കുന്നു. സൗരവേലിയോ മറ്റു പരിഹാരനടപടികളോ ഉടൻ കണ്ടെത്തണം. ത്രിതല പഞ്ചായത്തുകളും ജനപ്രതിനിധികളും വനംവന്യജീവിവകുപ്പും ഉറക്കത്തിൽനിന്ന് ഉണരണം. നാട്ടിൻപുറത്തെ കാട്ടുമൃഗശല്യം തടയാനുള്ള നടപടികൾ ചർച്ചയിലും സന്ദർശനത്തിലും ഒതുങ്ങരുത്. നാടിന്‍റെ വിശപ്പകറ്റുന്ന കർഷകസമൂഹത്തെ വഴിയാധാരമാക്കരുത്.

റെജി കാരിവേലിൽ ചിറ്റടി, കോട്ടയം