Letters
ഇരുട്ടിലെ ഇല്ലാക്കരടിയെ എറിയുന്നതെന്തിന്?
Sunday, May 1, 2022 1:56 AM IST
സിൽവർലൈൻ പദ്ധതിയെ ചൊല്ലിയുള്ള വിവാദങ്ങളും തർക്കങ്ങളും അനാവശ്യമാണ്. പാതയുടെ അലൈൻമെന്‍റിനു പുറമേ സ്റ്റേഷനുകളെ ചൊല്ലിയും തർക്കങ്ങൾ നടക്കുന്നു. നെടുന്പാശേരിയിലെ സ്റ്റേഷൻ റണ്‍വേയിൽ ആയതിനാൽ വ്യോമയാന ഡയറക്ടറുടെ അനുമതി വേണമെന്നും വാദമുയർന്നു.

റെയിൽവേയുടെയോ കേന്ദ്ര സർക്കാരിന്‍റെയോ പരിസ്ഥിതി മന്ത്രാലയത്തിന്‍റെയോ അനുമതി ലഭിക്കാത്ത പദ്ധതി; പരിസ്ഥിതി സാമൂഹിക ആഘാത പഠനം തുടങ്ങിയിട്ടില്ലാത്ത പദ്ധതി; പണം എവിടെ നിന്ന് എന്ന് തിട്ടമില്ലാത്ത പദ്ധതി; ഏതു കാലത്ത് എങ്ങനെ പൂർത്തിയാക്കുമെന്ന് ആർക്കും ഒരുവിധ ധാരണയും ഇല്ലാത്ത പദ്ധതി; ലാഭത്തെപ്പറ്റി ഒരു ഉൗഹവുമില്ലാത്ത പദ്ധതി ഇങ്ങനെയൊക്കെയുള്ള ഒരു സാങ്കൽപിക സംഗതിയെപ്പറ്റി സംസാരിക്കുന്നതും തർക്കിക്കുന്നതും കൂരിരുട്ടത്ത് നിൽക്കുന്നതായി കരുതുന്ന ഇല്ലാക്കരടിയെ കല്ലെറിയുന്നതു പോലെയാണ്.

ജോഷി ബി. ജോണ്‍ മണപ്പള്ളി