Letters
എന്തുകൊണ്ട് യുവാക്കൾ കേരളം വിടുന്നു?
Monday, March 27, 2023 2:05 AM IST
എന്തുകൊണ്ട് യുവാക്കൾ കേരളം വിടുന്നു എന്ന ചോദ്യത്തിന് സ്വന്തം അനുഭവത്തിൽനിന്ന് ഉത്തരം നല്കാനുള്ള ഒരു ശ്രമമാണ് ഈ കത്ത്. ഞാൻ സർവീസിൽനിന്നു പിരിഞ്ഞ ഒരധ്യാപകനാണ്. ഭാര്യ അധ്യാപികയാണ്. മൂന്നു മക്കളാണ് ഞങ്ങൾക്കുള്ളത്. മക്കളാരും ഇപ്പോൾ കേരളത്തിലില്ല. ഇതിനുത്തരവാദികൾ ഭരണാധികാരികളാണ് എന്നു നിസംശയം എനിക്കു പറയാൻ കഴിയും. മൂന്നു കാരണങ്ങളാലാണ് യുവാക്കൾ കേരളം വിടുന്നത്.

ഒന്നാമത്തെ കാരണം, സാധാരണ രീതിയിൽ പഠിക്കുന്ന എന്‍റെ മക്കളെപ്പോലെയുള്ളവർക്ക് കേരളത്തിൽ ജോലി ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ്. വളരെ നന്നായി പഠിക്കുന്നവർക്കും പഠിക്കാൻ സമർഥരല്ലെങ്കിലും സംവരണത്തിന്‍റെ ആനുകൂല്യമുള്ളവർക്കും രാഷ്‌ട്രീയസ്വാധീനം ഉപയോഗിച്ചു പിൻവാതിൽ നിയമനം നേടാൻ സാധിക്കുന്നവർക്കും മാത്രമാണ് കേരളത്തിൽ ഇപ്പോൾ സർക്കാർ ജോലി ലഭിക്കുന്നത്.

രണ്ടാമത്തെ കാരണം, കാട്ടുപന്നി ശല്യമാണ്. എന്‍റെ മക്കൾ കൃഷിയിൽ താത്പര്യമുള്ളവരായിരുന്നു. പക്ഷേ, ഞങ്ങൾ താമസിക്കുന്നതുപോലെയുള്ള മലന്പ്രദേശങ്ങളിൽ എന്തു കൃഷി ചെയ്താലും അതു കാട്ടുപന്നികൾ നശിപ്പിക്കും.

മൂന്നാമത്തെ കാരണം, കേരളത്തിൽ അഴിഞ്ഞാടുന്ന യൂണിയൻകാരും ഉദ്യോഗസ്ഥരുമാണ്. എന്തെങ്കിലും ഒരു വ്യവസായമോ സംരംഭമോ ആകാമെന്നുവച്ചാൽ അതിനു തടയിടാൻ ഉദ്യോഗസ്ഥരും യൂണിയൻകാരും ശ്രമിക്കും. കണ്ണൂർ ജില്ലയിൽ ആത്മഹത്യ ചെയ്ത പ്രവാസി സംരംഭകൻ സാജനെ ഈ അവസരത്തിൽ സ്മരിക്കുന്നു.

മേൽപ്പറഞ്ഞ മൂന്നു കാരണങ്ങളും പരിഹരിക്കാൻ ഭരണാധികാരികൾക്കാകും. പക്ഷേ അവർ പരിഹരിക്കില്ല. കാരണം അവർക്കു സാധാരണക്കാരുടെ പ്രശ്നങ്ങളിൽ താത്പര്യമില്ല. വോട്ട് മാത്രമാണ് അവർക്കു വേണ്ടത്. യുവാക്കളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവരുടെ പ്രശ്നങ്ങൾ അറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.

ബെന്നി സെബാസ്റ്റ്യൻ, ചിറ്റാരിക്കാൽ