ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു: ജയരാജൻ
ബിജെപി നേതാവുമായുള്ള കൂടിക്കാഴ്ചയുടെ പേരിൽ എന്നെ ബ്ലാക്മെയിൽ ചെയ്യുന്നു: ജയരാജൻ
Monday, April 29, 2024 4:20 AM IST
സ്വന്തം ലേഖകൻ
കണ്ണൂർ: ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ പേരിൽ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന ആരോപണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ. ഇതിനു പിന്നിൽ യുഡിഎഫും മാധ്യമങ്ങളുമാണെന്നും ജയരാജൻ ആരോപിച്ചു.പാർട്ടി ഇതൊന്നും കാര്യമായി എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“എനിക്കെതിരേ നടക്കുന്ന പ്രചാരണങ്ങൾക്കു പിന്നിൽ മാധ്യമങ്ങളും യുഡിഎഫുമാണ്. ആസൂത്രിതമായ ഗൂഢപദ്ധതിതന്നെ തയാറാക്കി. തെരഞ്ഞെടുപ്പിന്‍റെ തലേന്ന് ഉച്ചയ്ക്കു ശേഷം ഒരു ബോംബ് പൊട്ടിക്കുക എന്ന ആസൂത്രിത പദ്ധതിയുടെ ഭാഗമാണിത്. പലരെയും ലക്ഷ്യംവച്ചതിനു പിന്നാലെയാണ് എന്നിലേക്ക് എത്തിയത്.

2023 മാർച്ച് അഞ്ചിനാണു ഞാൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് നന്ദകുമാറും ജാവദേക്കറും വീട്ടിലേക്കു വരുന്നത്. വെറുതെ കണ്ടു പരിചയപ്പെടാൻ വന്നതാണെന്നാണു പറഞ്ഞത്. സുധാകരൻ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഞാൻ വാർത്താസമ്മേളനം നടത്തിയതിനു പിന്നാലെയാണ് എനിക്കെതിരേ ഈ വാർത്ത വരുന്നത്. കേന്ദ്രമന്ത്രിയായിരുന്ന ആൾ വീട്ടിൽ വരുമ്പോൾ ഞാൻ ഇറങ്ങിപ്പോകാൻ പറയണോ? അഞ്ചു മിനിറ്റുപോലും ആ കൂടിക്കാഴ്ച നീണ്ടില്ല.

ഇതെല്ലാം ഇടതുപക്ഷത്തിനെതിരായ ഗൂഢാലോചനയാണ്. ഞങ്ങളെപ്പോലുള്ളവരെ ബ്ലാക്ക്മെയിൽ ചെയ്യുമ്പോൾ എന്തെങ്കിലും വസ്തുത ഉണ്ടോയെന്നു പരിശോധിക്കണ്ടേ? ഇതൊന്നും പാർട്ടി ഏറ്റെടുക്കില്ല. മുഖ്യമന്ത്രി എല്ലാവർക്കുമുള്ള സന്ദേശമാണ് നൽകിയത്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നും ജയരാജൻ പ്രതികരിച്ചു.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ നേരിട്ടു പരിചയമില്ല. തൃശൂരിലോ ഡൽഹിയിലോ അവരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല. താൻ ബിജെപിയിൽ പോകുമെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഗൾഫിൽ വച്ചു ബിജെപിയുമായി ചർച്ച നടത്തിയെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ ആക്ഷേപം. താൻ ഗൾഫിൽ പോയിട്ട് വർഷങ്ങളായി. 2023 മാർച്ചിൽ ചെറുമകന്‍റെ പിറന്നാൾ ദിനത്തിലാണ് ജാവ്ദേക്കർ വീട്ടിൽ വന്നത്. അദ്ദേഹവുമായി രാഷ്‌ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും ജയരാജൻ ആവർത്തിച്ചു.

കൂടിക്കാഴ്ച വൈദേകം പരിശോധനയ്ക്കു പിന്നാലെ

സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ കൂടിക്കാഴ്ച നടത്തിയതു വിവാദമായ കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലെ ആദായനികുതിവകുപ്പിന്‍റെ പരിശോധനയ്ക്കു തൊട്ടുപിന്നാലെ. 2023 മാര്‍ച്ച് രണ്ടിനായിരുന്നു ഇ.പിയുടെ ഭാര്യ ചെയര്‍പേഴ്‌സണായുള്ള വൈദേകം ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. മാര്‍ച്ച് അഞ്ചിനു പ്രകാശ് ജാവദേക്കറുമായി ഇ.പി. കൂടിക്കാഴ്ച നടത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയില്‍ ഇ.പി. ജയരാജന്‍റെ അസാന്നിധ്യം ചര്‍ച്ചയാകുന്നതിനിടെയാണ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്. തട്ടകമായ കണ്ണൂരില്‍പ്പോലും ജയരാജന്‍ ജാഥയില്‍നിന്നു വിട്ടുനിന്നിരുന്നു. ജയരാജന്‍ ജാവദേക്കറെ കാണുന്ന ദിവസം ജനകീയപ്രതിരോധ ജാഥ തൃശൂരിലായിരുന്നു. അന്നുവരെ ജാഥയുടെ ഭാഗമാകാതിരുന്ന ഇ.പി മാര്‍ച്ച് നാലിനു തൃശൂരില്‍ ജാഥയുടെ ആദ്യദിവസത്തെ സമാപന പൊതുസമ്മേളനത്തില്‍ പങ്കെടുത്തു.

ഇ.പി. ജയരാജന്‍റെ കുടുംബത്തിന് ഉയര്‍ന്ന ഓഹരി പങ്കാളിത്തമുള്ളതുമായി ബന്ധപ്പെട്ട് റിസോര്‍ട്ടിനെക്കുറിച്ച് സിപിഎമ്മിനുള്ളില്‍ പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ പി. ജയരാജനായിരുന്നു വിമര്‍ശനമുന്നയിച്ചത്. പിന്നാലെ ഏപ്രില്‍ 15ന് ഒപ്പുവച്ച കരാറില്‍ റിസോര്‍ട്ടിന്‍റെ നടത്തിപ്പുചുമതല ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്‍റെ ഉടമസ്ഥതയിലുള്ള ജൂപിറ്റര്‍ ക്യാപ്പിറ്റലിന്‍റെ കീഴിലുള്ള നിരാമയ റിട്രീറ്റ്‌സിനു കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.