കിഫ്ബി അടച്ചുപൂട്ടണമെന്ന നിർദേശം എളുപ്പമാവില്ല
കിഫ്ബി അടച്ചുപൂട്ടണമെന്ന നിർദേശം എളുപ്പമാവില്ല
Wednesday, May 15, 2024 2:50 AM IST
തിരുവനന്തപുരം: കിഫ്ബി അടച്ചുപൂട്ടണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ നിർദേശം എളുപ്പത്തിൽ നടപ്പാക്കാനാകില്ല. സംസ്ഥാനത്ത് വൻകിട പദ്ധതികൾ നടപ്പാക്കുന്നതിനായി നബാർഡും വിവിധ ബാങ്കുകളും അടക്കമുള്ള വൻകിട ധനകാര്യ സ്ഥാപനങ്ങളിൽനിന്നായി വിവിധ വായ്പയാണു കിഫ്ബി എടുത്തിട്ടുള്ളത്.

കിഫ്ബിക്ക് ആസ്ഥാനമന്ദിരം നിർമിക്കാൻ സെക്രട്ടേറിയറ്റിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഭൂമിയും വൻകിട മന്ദിരം നിർമിക്കാനുള്ള ടെൻഡർ നടപടികളും പുരോഗമിക്കുന്നതിനിടെയാണു കിഫ്ബി അടച്ചു പൂട്ടണമെന്ന ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്‍റെ റിപ്പോർട്ട് പുറത്തു വന്നത്. വൻകിട ആസ്ഥാന മന്ദിരം നിർമിക്കുന്നതുമായി ബന്ധപ്പെട്ടു മൂന്നു ടെൻഡറുകളും ലഭിച്ചിട്ടുണ്ട്.

നബാർഡ് കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, യൂണിയൻ ബാങ്ക്, കാനറ ബാങ്ക്, പ്രവാസി ഡിവിഡന്‍റ് പദ്ധതി, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ബാങ്ക് ഓഫ് ബറോഡ, റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ്, ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്മെന്‍റ് കോർപറേഷൻ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, കെഎഫ്സി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിൽനിന്നു കിഫ്ബി വായ്പ എടുത്തിട്ടുണ്ട്.

രണ്ടു വർഷം മോറട്ടോറിയവും അഞ്ചു മുതൽ 20 വർഷം വരെ തിരിച്ചടവു കാലയളവുമുള്ള വായ്പകളുമാണു കിഫ്ബിക്കുള്ളത്. സംസ്ഥാന സർക്കാരിന്‍റെ ഗാരന്‍റിയിലാണു കിഫ്ബിക്കു വായ്പകൾ അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായ കെ.എം. ഏബ്രഹാമാണു കിഫ്ബി സിഇഒ. ഇതിനാൽ ഈ നിർദേശത്തിനു മുഖ്യമന്ത്രിയുടെ അനുവാദം ലഭിക്കാനും സാധ്യതയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.