ദീര്‍ഘകാലവിളകളില്‍ വിളനഷ്ടം സംഭവിക്കും: ഡോ.പി.ജയരാജ്
Sunday, September 16, 2018 11:40 PM IST
തളിപ്പറമ്പ്: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അടുത്ത മൂന്നു വര്‍ഷങ്ങളില്‍ ദീര്‍ഘകാലവിളകളില്‍ വലിയതോതില്‍ വിളനഷ്ടം സംഭവിക്കുമെന്ന് തളിപ്പറമ്പ് കരിമ്പം കൃഷിവിജ്ഞാനകേന്ദ്രം മേധാവി ഡോ.പി. ജയരാജ്. കഴിഞ്ഞ ഒരാഴ്ചയായി പ്രളയം ബാധിച്ച അഞ്ചു ജില്ലകളില്‍ സന്ദര്‍ശനം നടത്തിയ കാര്‍ഷികശാസ്ത്രജ്ഞരുടെ സംഘത്തിലുണ്ടായിരുന്ന അദ്ദേഹം കാര്‍ഷികരംഗത്ത് പ്രളയം വരുത്തിവച്ച ദുരന്തത്തെയും ഇതിന്‍റെ പ്രതിരോധത്തെയുംകുറിച്ച് ദീപികയുമായി സംസാരിക്കുകയായിരുന്നു.

ദീര്‍ഘകാല വിളകളായ തെങ്ങ്, കവുങ്ങ്, ജാതി, കുരുമുളക്, കൊക്കോ എന്നിവയുടെ വിളവിനെയാണ് ഇതു ദോഷകരമായി ബാധിക്കുക. കരഭൂമി പാറയേക്കാള്‍ ഉറച്ചനിലയിലാണ് ഇപ്പോള്‍ പല സ്ഥലങ്ങളിലും കാണാനാവുന്നത്. ഓഗസ്റ്റ് 22 ന്ശേഷം മഴ ഇല്ലാതായതോടെ ജലസംഭരണശേഷി കുറഞ്ഞ മണ്ണില്‍ ബാഷ്പീകരണം കൂടുകയും പല സ്ഥലങ്ങളിലും ഭൂമി വിണ്ടുകീറുകയും ചെയ്തു. പരമാവധി ഒരു മീറ്റര്‍ മാത്രം ആഴത്തില്‍ പോകുന്ന ദീര്‍ഘകാലവിളകളേയാണ് ഇതു ദോഷകരമായി ബാധിച്ചുതുടങ്ങിയത്. കാര്‍ഷികവിളകള്‍ക്ക് വിളര്‍ച്ച, മഞ്ഞളിപ്പ് എന്നീ അവസ്ഥകളുണ്ടാകുന്നതോടെ ഉത്പാദനനഷ്ടവും ബാധിക്കും. ഹ്രസ്വകാല വിളകള്‍ ഭൂരിഭാഗവും നശിക്കുകയും ചെയ്തു. ദീര്‍ഘകാലവിളകളെ നാശത്തില്‍നിന്ന് രക്ഷിക്കുന്നതിനുള്ള വ്യക്തമായ പാക്കേജ് വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ സംഘം കാര്‍ഷിക സര്‍വകലാശാലയ്ക്കു സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂർ ജില്ലയില്‍ അതിവര്‍ഷമുണ്ടായ സ്ഥലങ്ങളില്‍ കൃഷിവിജ്ഞാനകേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ ദീര്‍ഘകാലവിളകളെ ഉത്പാദന നഷ്ടത്തില്‍നിന്ന് കരകയറ്റാനുതകുന്ന പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ‘’’’പ്രകൃതിക്ഷോഭം-കൃഷിഭൂമിയുടെ പുനരുജ്ജീവനം പരിമിതികളും സാധ്യതകളും’’’’ എന്നവിഷയത്തിൽ മലയോര മേഖലകളിലെ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ശില്പശാലകള്‍ നടത്തും. ആദ്യശില്പശാല ഇന്ന് ഇരിക്കൂര്‍ ബ്ലോക്കിലെ ഉളിക്കലിലും നാളെ ഇരിട്ടിയിലും 19 ന് കല്യാശേരിയിലും 24 ന് പേരാവൂരിലും നടക്കും. ഒരു മീറ്റർ നീളവും വീതിയും ആഴവുമുള്ള അളവില്‍ മാത്രം ഒരുടണ്‍ വെള്ളമാണ് ശരാശരി ഒഴുകിപ്പോയത് എന്നതില്‍നിന്നുതന്നെ ഒഴുകിപ്പോയ വെള്ളത്തിന്‍റെ കണക്കെടുക്കാം. കുത്തിയൊലിച്ചുപോയ വെള്ളത്തോടൊപ്പം ജൈവാംശം ഒലിച്ചുപോയതും ഉത്പാദനത്തെ ബാധിക്കും. പല സ്ഥലങ്ങളിലും മണല്‍നിക്ഷേപവും നടന്നിട്ടുണ്ട്.

ഭൂമിക്കടിയിലെ സുഷിരങ്ങളില്‍ വെള്ളത്തെ സംഭരിച്ചുനിര്‍ത്തുന്ന കളിമണ്ണും പശിമരാശി മണ്ണും ഒലിച്ചുപോയതോടെ സംഭരണശേഷി ഇല്ലാതായി. വെള്ളത്തെ അരിച്ചെടുക്കുന്ന പൂഴികൂടി കുത്തിയൊലിച്ചതോടെയാണ് ഉറവവറ്റി വളരെവേഗത്തില്‍ തന്നെ വരള്‍ച്ച രൂക്ഷമായത്. തുലാവര്‍ഷം കനത്തരീതിയില്‍ തന്നെ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍ വ്യക്തമാക്കുന്നതെന്നതിനാല്‍ അതിനു മുമ്പുതന്നെ ജലം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണം. കല്യാശേരി പഞ്ചായത്തിലെ പാറക്കടവ് തോട്ടില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി സ്വീകരിച്ച് ഇപ്പോള്‍തന്നെ നടപടികള്‍ സ്വീകരിക്കണം. കര്‍ഷകരെ ഇതിനു പ്രാപ്തരാക്കുക എന്നതാണു ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ഡോ.പി. ജയരാജ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.