കാട്ടാന ഷോക്കേറ്റു ചരിഞ്ഞു
കാട്ടാന ഷോക്കേറ്റു ചരിഞ്ഞു
Monday, April 29, 2024 4:20 AM IST
പനമരം: വയനാട്ടിലെ പനമരത്തിനു സമീപം നീർവാരം അമ്മാനിയിൽ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാട്ടുകൊന്പൻ ഷോക്കേറ്റു ചരിഞ്ഞു. കുത്തിമറിച്ച തെങ്ങ് പതിച്ചു പൊട്ടിയ വൈദ്യുതകന്പിയിൽനിന്നാണു ഷോക്കേറ്റത്. കൊന്പന് 12 വയസ് മതിക്കും.

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് അമ്മാനി. കാട്ടാനകൾ പതിവായി എത്തുന്ന പ്രദേശമാണിത്.

പാറവയൽ ജയരാജന്‍റെ കൃഷിയിടത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ആന ചരിഞ്ഞത്. തെങ്ങുവീണ് പൊട്ടിയ വൈദ്യുതകന്പി ആനയുടെ തുന്പിക്കൈയിലും കൊന്പിലും ചുറ്റിയിരുന്നു. ഡിഎഫ്ഒ എ. ഷജ്ന കരീം, റേഞ്ച് ഓഫീസർമാരായ കെ.പി. അബ്ദുൾ സമദ്, ഹാഷിഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ വി.ആർ. ഷാജി, അബ്ദുൾ ഗഫൂർ, വെറ്ററിനറി ഡോക്ടർമാരായ ലക്ഷ്മി അരവിന്ദ്, ഫെസൽ യൂസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ക്രെയിന്‍റെ സഹായത്തോടെ ഉയർത്തി ലോറിയിൽ കയറ്റിയാണ് ജഡം അമ്മാനിയിൽനിന്നു നീക്കിയത്. പാതിരി റിസർവിലെ മുക്രമൂലയിൽ എത്തിച്ച ജഡം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.

അമ്മാനിയിലും സമീപങ്ങളിലുമായി മുന്പ് രണ്ടു കാട്ടാനകൾ ഷോക്കേറ്റ് ചരിഞ്ഞിരുന്നു. സ്വകാര്യ തോട്ടങ്ങളിൽ മരങ്ങൾക്കിടയിലൂടെയാണു വൈദ്യുതലൈൻ കടന്നുപോകുന്നത്. കൃഷിയിടത്തിൽ എത്തുന്ന ആനകൾ മറിക്കുന്ന തെങ്ങ്, പന, കമുക് തുടങ്ങിയവ പലപ്പോഴും വൈദ്യുതലൈനിലേക്കാണു വീഴുന്നത്.

വനാതിർത്തിയിൽ ക്രാഷ് ഗാർഡ് സ്ഥാപിക്കുന്നതിനു നിലവിലെ ട്രഞ്ചും വൈദ്യുത വേലിയും നീക്കം ചെയ്തിരുന്നു. ഇത് കാടിറങ്ങുന്ന വന്യജീവികൾക്കു കൃഷിയിടങ്ങളിൽ ഇറങ്ങാൻ സൗകര്യമായെന്ന് അമ്മാനി നിവാസികൾ പറഞ്ഞു. ക്രാഷ് ഗാർഡ് നിർമാണം എങ്ങുമെത്തിയില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.