ഗ്രൂപ്പുവഴക്ക്; തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
ഗ്രൂപ്പുവഴക്ക്; തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു
Monday, April 29, 2024 3:50 AM IST
കോൽക്കത്ത: പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിനെത്തുടർന്ന് തൃണമൂൽ പ്രവർത്തകൻ കൊല്ലപ്പെട്ടു. ബഗുതൈയിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. തൃണമൂൽ പ്രവർത്തകൻ സഞ്ജീവ് ദാസ് ആണ് മരിച്ചത്. ദാസിനെതിരേ ആയുധങ്ങൾ കൈവശം വച്ചതുൾപ്പെടെ 12 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുന്പുവടിയുപയോഗിച്ചുള്ള മർദനത്തിലാണ് ദാസ് കൊല്ലപ്പെട്ടതെന്നാണു പോലീസ് നിഗമനം.

ഇതിനിടെ, തന്നെ മാരകമായി പരിക്കേൽപ്പിച്ചുവെന്ന വാദവുമായി ബിജെപി നേതാവ് സരസ്വതി സർക്കാർ രംഗത്തെത്തി. ബാനറുകളും പോസ്റ്ററുകളും പതിപ്പിക്കുന്നതിനിടെ തൃണമൂൽ പ്രവർത്തകരെത്തി മൂർച്ചയേറിയ ആയുധങ്ങളുപയോഗിച്ച് മാരകമായി മുറിവേൽപ്പിച്ചുവെന്നാണു പരാതി. തലയ്ക്കാണു പരിക്കേറ്റത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.