വീണ്ടും തിരിച്ചടി; ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചു
വീണ്ടും  തിരിച്ചടി; ഇൻഡോറിലെ  കോൺഗ്രസ് സ്ഥാനാർഥി  പത്രിക പിൻവലിച്ചു
Tuesday, April 30, 2024 1:41 AM IST
അക്ഷയ് കാന്തി ബാം ബിജെപിയിൽ ചേർന്നു

ഇൻഡോർ: സൂറത്തിനു പിന്നാലെ മധ്യപ്രദേശിലെ ഇൻഡോറിലെ സ്ഥാനാർഥിയും പത്രിക പിൻവലിച്ചത് കോൺഗ്രസിനു കനത്ത തിരിച്ചടിയായി. അക്ഷയ് കാന്തി ബാം ആണ് പത്രിക പിൻവലിച്ചത്. പത്രിക പിൻലിക്കാനുള്ള അവസാന ദിനം ഇന്നലെയായിരുന്നു. മേയ് 13നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക.

അക്ഷയ് കാന്തി ബാം ബിജെപിയിൽ ചേർന്നു. ബിജെപി എംഎൽഎ രമേശ് മെൻഡോലയ്ക്കൊപ്പം എത്തിയാണ് ബാം പത്രിക പിൻവലിച്ചത്. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കാതെ ഇയാൾ തിരികെപ്പോയി. മുതിർന്ന ബിജെപി നേതാവ് കൈലാഷ്

വിജയ്‌വർഗിയയുമായി ഉറ്റ ബന്ധമുള്ള‍യാളാണ് അക്ഷയ് ബാം. മധ്യപ്രദേശ് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ഡ, മന്ത്രി കൈലാഷ് വിജയ്‌വർഗിയ, മറ്റു പ്രമുഖ നേതാക്കൾ എന്നിവർക്കൊപ്പമുള്ള ബാമിന്‍റെ ചിത്രം ബിജെപി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. അക്ഷയ് ബാമിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് കൈലാഷ് വിജയ്‌വർഗിയ പറഞ്ഞു.

ബാമിന്‍റെ ചുവടുമാറ്റത്തിനെതിരേ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. ബാമിന്‍റെ നടപടി ജനാധിപത്യത്തിനു ഭീഷണിയാണെന്നു കോൺഗ്രസ് വ്യക്തമാക്കി. പത്രകാർ കോളനിയിലെ ബാമിന്‍റെ വീടിനു പുറത്ത് കൂടുതൽ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ഇതിനു മുന്പ് ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത അക്ഷയ് ബാമിന് ഇൻഡോർ സീറ്റ് നല്കിയതിനെതിരേ കോൺഗ്രസിൽ അതൃപ്തിയുണ്ടായിരുന്നു. 25 ലക്ഷത്തിലധികം വോട്ടർമാരുള്ള ഇൻഡോർ മധ്യപ്രദേശിൽ ബിജെപിയുടെ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ്. 2019ൽ അഞ്ചു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ബിജെപിയിലെ ശങ്കർ ലാൽവാനി ഇൻഡോറിൽ വിജയിച്ചത്.

അക്ഷയ് ബാമിനെതിരെ അഞ്ചു ദിവസം മുന്പ് ഇൻഡോർ കോടതി വധശ്രമത്തിനു കേസെടുത്തിരുന്നു. 17 വർഷം മുന്പുള്ള ഭൂമികൈയേറ്റ കേസിലാണ് വധശ്രമത്തിനു കേസെടുത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.