അർജന്‍റീനയ്ക്കും ബ്രസീലിനും സമനില
അർജന്‍റീനയ്ക്കും ബ്രസീലിനും സമനില
Friday, October 11, 2019 12:07 AM IST
മ്യൂണിക്ക്/സിംഗപ്പുർ: രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരങ്ങളിൽ ലാറ്റിനമേരിക്കൻ പാരന്പര്യ ശക്തികളായ അർജന്‍റീനയ്ക്കും ബ്രസീലിനും സമനില. ശക്തരുടെ മത്സരമായി അറിയപ്പെട്ട അർജന്‍റീന x ജർമനി പോരാട്ടം 2-2 സമനിലയിൽ അവസാനിച്ചു. സെനഗലിനോടാണ് ബ്രസീൽ 1-1 സമനിലയിൽ പിരിഞ്ഞത്.

ജർമനിയിലെ ഡോർട്ട്മുണ്ടിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷമായിരുന്നു അർജന്‍റീനയുടെ തിരിച്ചുവരവ്. സെർഗി നാബ്രി (15-ാം മിനിറ്റ്), കയി ഹവേർറ്റ്സ് (22-ാം മിനിറ്റ്) എന്നിവരുടെ ഗോളിൽ ജർമനി 2-0നു മുന്നിലെത്തി. രണ്ടാം പകുതിയിലാണ് അർജന്‍റീനയുടെ ഗോളുകൾ. സൂപ്പർ താരം ലയണൽ മെസി ഇല്ലാതെ ഇറങ്ങിയ അർജന്‍റീനയ്ക്കായി ലൂകാസ് അലാരിയോ (66-ാം മിനിറ്റ്), ലൂകാസ് ഒകാന്പസ് (85-ാം മിനിറ്റ്) എന്നിവർ ലക്ഷ്യംകണ്ടു.


സിംഗപ്പുരിൽ നടന്ന സൗഹൃദ മത്സരത്തിൽ ഒരു ഗോളിനു മുന്നിട്ടുനിന്നശേഷമായിരുന്നു ബ്രസീൽ സമനില വഴങ്ങിയത്. ഒന്പതാം മിനിറ്റിൽ റോബർട്ടോ ഫിർമിനോയിലൂടെ മഞ്ഞപ്പട മുന്നിലെത്തി. എന്നാൽ, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഫമാ ദിയോദു (45+1-ാം മിനിറ്റ്) ബ്രസീലിനെ ഒപ്പം പിടിച്ചു. സൂപ്പർ താരം നെയ്മർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ രണ്ടാം പകുതിയിൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും ബ്രസീലിനു ജയം സ്വന്തമാക്കാൻ സാധിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.