ശ്രീ­ന­ഗര്‍: ജ­മ്മു കാ­ഷ്­മീര്‍ അ­തിര്‍­ത്തി­യില്‍ വീണ്ടും പ്ര­കോ­പ­ന­വു­മാ­യി പാ­ക് സൈ­ന്യം. അര്‍ണി­യ സെ­ക്ട­റില്‍ ന­ട­ന്ന വെ­ടി­വ­യ്­പ്പിലും ഷെല്ലാ­ക്ര­മ­ണ­ത്തിലും നി­രവ­ധി വീ­ടു­കള്‍­ക്ക് കേ­ടു­പാ­ടു­ണ്ടാ­യി. ഒ­രു ബി­എ­സ്എ­ഫ് ജ­വാ­നും നാ­ല് ഗ്രാ­മീ­ണര്‍­ക്കും പ­രി­ക്കേറ്റു.

വ്യാ­ഴാഴ്ച വൈ­കി­ട്ട് ആ­രം­ഭി­ച്ച വെ­ടി­വ­യ്­പ്പ് ഇ­ന്ന് പു­ലര്‍­ച്ചെ മൂ­ന്ന് വ­രെ നീണ്ടു. യാ­തൊ­രു പ്ര­കോ­പ­നവു­മില്ലാ­തെ പാ­ക് സേ­ന ബി­എ­സ്എ­ഫ് പോ­സ്­റ്റു­കള്‍­ക്ക് നേ­രെ വെ­ടി­യു­തിര്‍­ക്കു­ക­യാ­യി­രുന്നു.

പാ­ക് ആ­ക്ര­മ­ണ­ത്തി­നെ­തി­രേ ഇ­ന്ത്യ ശ­ക്ത­മാ­യി തി­രി­ച്ച­ടിച്ചു. ബി­എ­സ്എ­ഫ് ആ­ക്ര­മ­ണ­ത്തില്‍ ര­ണ്ട് പാ­ക് ബ­ങ്ക­റു­കള്‍ ത­കര്‍­ത്തെ­ന്നാ­ണ് വി­വരം. ഒന്‍പ­ത് ദി­വസ­ത്തെ ഇ­ട­വേ­ള­യ്­ക്ക് ശേ­ഷ­മാ­ണ് അ­തിര്‍­ത്തി­യില്‍ പാ­ക് സേ­ന വീണ്ടും പ്ര­കോ­പ­ന­മു­ണ്ടാ­ക്കി­യത്.

2021 ഫെബ്രുവ­രി­യിലെ ഇന്ത്യ-പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണയ്ക്ക് ശേഷം അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടക്കുന്ന ഏറ്റവും വലിയ വെടിനിര്‍ത്തല്‍ ലംഘന­മാ­ണ് വ്യാ­ഴാഴ്­ച ഉ­ണ്ടാ­യത്. സം­ഭ­വ­ത്തില്‍ ഇ­ന്ത്യ പ്ര­തി­ഷേ­ധം അ­റി­യി­ക്കും.