കൊച്ചി: മൂ­­വാ­റ്റു­പു­ഴ­യി­ലെ ഇ­ത­ര­സംസ്ഥാന തൊ­ഴി­ലാ­ളി­ക­ളു­ടെ മര­ണം കൊ­ല­പാ­ത­ക­മെ­ന്ന് പോ­ലീസ്. പ്ര­തി­യെ­ന്ന് സം­ശ­യി­ക്കു­ന്ന അ­ന്യ­സംസ്ഥാന തൊ­ഴി­ലാ­ളി സം­സ്ഥാ­നം വിട്ടെന്നാണ് സൂചന.

ഞാ­യ­റാഴ്­ച ഉ­ച്ച­യ്­ക്ക് ശേ­ഷ­മാ­ണ് അടൂ­പ­റ­മ്പിലെ തടി­മില്ലില്‍ ര­ണ്ട് പേ­രെ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെ­ത്തി­യത്. ആസാം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ബസുമ എന്നിവരാണ് മരിച്ച­ത്. കഴുത്തില്‍ ആഴത്തില്‍ മു­റി­വേ­റ്റ നി­ല­യി­ലാ­യി­രു­ന്നു മൃ­ത­ദേഹം.

ത­ടി­മില്ലില്‍ ഒ­രു­മി­ച്ച് ജോ­ലി ചെ­യ്­തി­രു­ന്ന­വ­രാ­ണ് മ­രി­ച്ചത്. ഇ­വര്‍­ക്കൊ­പ്പ­മു­ണ്ടാ­യി­രു­ന്ന ഒഡീഷ സ്വ­ദേ­ശി ഗോ­പാ­ലാ­ണ് കൊ­ല­പാ­ത­ക­ത്തി­ന് പി­ന്നി­ലെ­ന്നാ­ണ് സൂച­ന.

മ­രി­ച്ച ര­ണ്ട് പേ­രു­ടെയും മൊ­ബൈല്‍ ഫോ­ണു­കള്‍ കാ­ണാ­നില്ല. ഫോ­ണു­കള്‍ കൈ­ക്ക­ലാക്കി­യ ശേ­ഷം പ്ര­തി ക­ട­ന്നു­ക­ള­ഞ്ഞ­താ­കാ­മെ­ന്ന് പോ­ലീ­സ് പ­റഞ്ഞു.

സാ­മ്പത്തി­ക തര്‍­ക്ക­മാ­ണ് കൊ­ല­പാ­ത­ക­ത്തില്‍ ക­ലാ­ശി­ച്ച­തെ­ന്നാ­ണ് പോ­ലീ­സിന്‍റെ പ്രാ­ഥമി­ക നി­ഗ­മ­നം. പ്ര­തി­ക്കാ­യു­ള്ള തി­ര­ച്ചില്‍ തു­ട­രു­ക­യാണ്.