കൊച്ചി: കളമശേരി കേസില്‍ സ്‌ഫോടനം നടത്തുന്നതിന് മുമ്പ് ചെറിയ രീതിയില്‍ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് പ്രതി ഡൊമിനിക് മാര്‍ട്ടിൻ.

പലതവണ പലയിടങ്ങളിലായി ചെറുപരീക്ഷണങ്ങള്‍ നടത്തി പോരായ്മകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഇവ പരിഹരിച്ച് വീണ്ടും പരീക്ഷണം നടത്തി.

തുടര്‍ന്നാണ് ആളപായം ഉറപ്പാക്കും വിധത്തിലുള്ള ബോംബുകള്‍ നിര്‍മിച്ച് കളമശേരിയിലെ യഹോവസാക്ഷികളുടെ യോഗത്തിനിടെ വച്ചതെന്നു പ്രതി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.

ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസും (ഐഇഡി)യുടെ പ്രവര്‍ത്തനമാണ് പ്രതി പരീക്ഷിച്ചതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.

17 പേര്‍ ചികിത്സയില്‍

സ്‌ഫോടനത്തെത്തുടര്‍ന്ന് 17 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഏഴ് പേര്‍ ഐസിയു ചികിത്സയിലാണ്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

10പേര്‍ വാര്‍ഡുകളില്‍ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു.