തിരുവനന്തപുരം: മണ്ണെടുപ്പുമായി ബന്ധപ്പെട്ട് നൂറനാട് മറ്റപ്പള്ളിയിൽ പോലീസ് ബലപ്രയോഗം വേണ്ടിയിരുന്നില്ലെന്ന് മന്ത്രി പി. പ്രസാദ്. പോലീസ് നടപടി ഒട്ടും ശരിയായ കാര്യമല്ല. ബലപ്രയോഗം പോലീസ് ഒഴിവാക്കേണ്ടത് ആയിരുന്നു. അങ്ങനെയൊരു സംഘർഷ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മ­റ്റ­പ്പ­ള്ളി­യില്‍ ദേ­ശീ­യപാ­ത നിര്‍­മാണ­ത്തെ ചൊല്ലിയാണ് നാ­ട്ടു­കാരും പോ­ലീസും ത­മ്മില്‍ സം­ഘര്‍ഷമുണ്ടായത്. മ­ണ്ണെ­ടു­ക്കാന്‍ വന്ന ലോ­റി­കള്‍ നാ­ട്ടു­കാര്‍ ത­ടഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ദേ­ശീ­യപാ­ത നിര്‍­മാ­ണ­ത്തി­നു­വേ­ണ്ടി­യു­ള്ള മ­ണ്ണെ­ടു­പ്പാ­യ­തി­നാല്‍ സ­ര്‍­ക്കാരും ഇ­തി­ന് അ­നുമ­തി നല്‍­കു­ക­യാ­യി­രുന്നു. മണ്ണെ­ടു­പ്പി­നു കോട­തി പോ­ലീ­സ് സം­ര­ക്ഷ­ണവും ഏര്‍­പ്പെ­ടു­ത്തിയിരുന്നു.

നാ­ട്ടു­കാര്‍ പ്ര­തി­ഷേ­ധം ക­ടു­പ്പി­ച്ച­തോ­ടെ പോ­ലീ­സ് ലാ­ത്തി വീശുകയും സ്­ത്രീ­ക­ള­ട­ക്കം 40ഓ­ളം പേ­രെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.

പ്ര­ദേശ­ത്തെ മ­ണ്ണെ­ടു­പ്പി­നെ­തി­രേ നാ­ട്ടു­കാര്‍ ഏ­റെ നാ­ളാ­യി പ്ര­തി­ഷേ­ധ­ത്തി­ലാണ്. മ­ണ്ണെ­ടു­പ്പ് മൂ­ലം കുടി­വെ­ള്ള ടാ­ങ്ക് ത­ക­രു­മെ­ന്ന് ആ­രോ­പി­ച്ച് പ്ര­ദേ­ശ­വാ­സി­ക­ള്‍ നേര­ത്തേ ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ചെ­ങ്കിലും ഹര്‍­ജി ത­ള്ളിയിരുന്നു.