തി­രു­വ­ന­ന്ത­പുരം: നവകേരള സ­ദ­സ് സര്‍­ക്കാര്‍ ചെ­ല­വില്‍ പ്ര­തി­പക്ഷ­ത്തെ കു­റ്റം പ­റ­യാ­നു­ള്ള വേ­ദി മാ­ത്ര­മെ­ന്ന് കോണ്‍­ഗ്ര­സ് നേ­താ­വ് കെ.മു­ര­ളീ­ധരന്‍. ഉ­മ്മന്‍ ചാ­ണ്ടി­യു­ടെ ജ­ന­സ­മ്പര്‍­ക്ക പ­രി­പാ­ടി­യില്‍ പ­രാ­തി­കള്‍­ക്ക് അ­പ്പോള്‍ ത­ന്നെ പ­രി­ഹാ­രം കാ­ണു­മാ­യി­രു­ന്നെ­ന്ന് മു­ര­ളീ­ധ­രന്‍ പ്ര­തി­ക­രിച്ചു.

ന­വ­കേ­ര­ള സ­ദ­സില്‍ അ­ങ്ങ­നെയല്ല. ജ­ന­ത്തി­ന് മു­ഖ്യ­മ­ന്ത്രി­യെയും മ­ന്ത്രി­മാ­രെയും കാ­ണാന്‍ ക­ഴി­യില്ല. കൗ­ണ്ട­റില്‍ പ­രാ­തി നല്‍കി­യ ശേ­ഷം ആ­ളു­കള്‍ മ­ട­ങ്ങു­ക­യാ­ണ് ചെ­യ്യു­ന്ന­ത്. അ­തില്‍ കൂ­ടു­ത­ലാ­യി ഒന്നും ന­ട­ക്കു­ന്നി­ല്ലെന്നും മു­ര­ളീ­ധ­രന്‍ വി­മര്‍­ശിച്ചു.

സ­ദ­സി­നെ പൂര്‍­ണ­മായും രാ­ഷ്ട്രീ­യ വേ­ദി­യാ­ക്കി മാ­റ്റി­യി­രി­ക്കു­ക­യാണ്. ഇ­ത് രാ­ഷ്ട്രീയ പരി­പാ­ടി അ­ല്ലെ­ങ്കില്‍ സി­പി­എം നേ­താ­ക്കള്‍ എ­ത്തിയ­ത് എ­ന്തി­നാ­ണെന്നും മു­ര­ളീ­ധ­രന്‍ ചോ­ദിച്ചു.

ത­ല­കു­ത്തി നി­ന്നാലും കേ­രള കോണ്‍­ഗ്ര­സി­നെ കി­ട്ടി­യതു­പോ­ലെ ലീ­ഗി­നെ കി­ട്ടി­ല്ലെന്നും മു­ര­ളീ­ധ­രന്‍ കൂ­ട്ടി­ച്ചേര്‍ത്തു.