തിരുവനന്തപുരം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവ­ത്തില്‍ കസ്റ്റഡിയിലെടുത്ത ആ­ളു­ടെ ഉ­ട­മ­സ്ഥ­ത­യി­ലു­ള്ള കാര്‍ വാ­ഷിം­ഗ് സെന്‍റ­റില്‍­നി­ന്ന് പോ­ലീ­സ് നോ­ട്ടു­കെ­ട്ടു­കള്‍ ക­ണ്ടെ­ടുത്തു. 15 ല­ക്ഷം രൂ­പ­യോ­ളം ഇ­വി­ടെ­നി­ന്ന് ക­ണ്ടെ­ത്തി­യെ­ന്നാ­ണ് വി­വരം.

കുട്ടിയെ തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരെ കസ്റ്റഡിയിലെടു­ത്ത­ത്. ശ്രീകണ്‌ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്‍ററുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയില്‍ രണ്ടു പേ­രെയും ഒരാളെ ശ്രീകാര്യത്തു നി­ന്നു­മാ­ണ് പി­ടി­കൂ­ടി­യത്.

കാര്‍ വാഷിംഗ് സെന്‍റര്‍ ഉടമയെയും ഒരു തൊഴിലാളിയെയു­മാണ് ശ്രീകണ്‌ഠേ­ശ്വ­ര­ത്തു­നി­ന്ന് ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത­ത്. ഇ­വി­ടെ ന­ടത്തി­യ പരി­ശോ­ധ­ന­യി­ലാ­ണ് ല­ക്ഷ­ക­ണ­ക്കി­ന് രൂ­പ ക­ണ്ടെ­ടു­ത്തത്.