ഡി­സ്­പൂര്‍: ഏ­ക സി­വില്‍ കോ­ഡ് ന­ട­പ്പാ­ക്കു­ന്ന­തി­ന് മു­ന്നോ­ടി­യാ­യി മുസ്‌­ലീം വിവാ­ഹ നിയ­മം റ­ദ്ദാക്കി ആ­സാം സര്‍­ക്കാര്‍. ഇ­തോ­ടെ മുസ്‌­ലീം വി­വാ­ഹ­ങ്ങളും വി­വാ­ഹ­മോ­ച­ന­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട എല്ലാ വിഷയങ്ങളും ഇ­നി സ്‌­പെ­ഷല്‍ മാ­ര്യേ­ജ് ആ­ക്­റ്റി­ന്‍റെ പ­രി­ധി­യില്‍ വ­രും.

മു­ഖ്യ­മന്ത്രി ഹി­മ­ന്ത ബി­ശ്വ ശര്‍­മ­യു­ടെ അ­ധ്യ­ക്ഷ­ത­യില്‍ ചേര്‍­ന്ന പ്ര­ത്യേ­ക മ­ന്ത്രി­സഭാ­യോ­ഗ­ത്തി­ന്‍റേതാ­ണ് തീ­രു­മാനം.1935ലെ മുസ്‌­ലീം വിവാഹം, വിവാഹമോചന റജിസ്‌ട്രേഷന്‍ നി­യ­മം എ­ന്നിവ റ­ദ്ദാ­ക്കാന്‍ തീ­രു­മാ­നി­ച്ച­താ­യി ആ­സാം മന്ത്രി ജ­യ­ന്ത മല്ല ബറു­വ വാര്‍­ത്താ­സ­മ്മേ­ള­ന­ത്തില്‍ പ­റ­ഞ്ഞു.

ശൈശവ വിവാഹങ്ങള്‍ കുറയ്ക്കുന്നതിനും തീരുമാനം സഹാ­യി­ക്കും. സം­സ്ഥാന­ത്ത് ബ­ഹു­ഭാ­ര്യത്വം ത­ട­യു­ന്ന­തി­നു­ള്ള നി­യ­മ­നിര്‍­മാ­ണം ഉ­ടന്‍ ഉ­ണ്ടാ­കു­മെ­ന്നും മന്ത്രി അ­റി­യിച്ചു.

നേരത്തേ ഉത്തരാ­ഖ­ണ്ഡ് നി­യമ­സ­ഭ ഏ­ക സി­വില്‍­കോ­ഡ് പാ­സാ­ക്കി­യ­തി­ന് ശേ­ഷം ആ­സാമും നിയമനിര്‍മാണം നടത്താന്‍ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍­മ പ്ര­തി­ക­രി­ച്ചി­രുന്നു. ഫെബ്രു­വ­രി ഏ­ഴി­നാ­ണ് ഉ­ത്ത­രാഖ­ണ്ഡ് നിയ­മം പാ­സാ­ക്കി­യത്. ഏ­ക സി­വില്‍­കോ­ഡ് ന­ട­പ്പാ­ക്കു­ന്ന രാ­ജ്യ­ത്തെ ആ­ദ്യ സം­സ്ഥാ­ന­മാ­ണ് ഉ­ത്ത­രാ­ഖ­ണ്ഡ്.