പട്ടാഴിമുക്ക് വാഹനാപകടം; കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതാണെന്ന് റിപ്പോർട്ട്
പട്ടാഴിമുക്ക് വാഹനാപകടം; കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചുകയറ്റിയതാണെന്ന് റിപ്പോർട്ട്
Sunday, March 31, 2024 9:47 AM IST
പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ നിർണായക വിവരവുമായി മോട്ടോർ വാഹനവകുപ്പ്. അമിത വേഗതയിലായിരുന്ന കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്ന് കണ്ടെത്തി.

കാർ ഓടിച്ച ഹാഷിം ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. അനുജയും ഹാഷിമും സീറ്റ് ബൽറ്റ് ധരിച്ചിരുന്നില്ല.

രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചുവെന്നും മോട്ടോർ വാഹനവകുപ്പിന്‍റെ റിപ്പോർട്ടിലുണ്ട്.

അപകടസമയത്ത് ലോറിയുടെ വേഗത 40-45 കിലോമീറ്റർ ആയിരുന്നു. കാറിൽ എയർബാഗ് ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അന്വേഷണ റിപ്പോർട്ട് ഇന്ന് ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<