ക­ണ്ണൂര്‍: സൈ­ബര്‍ ആക്രമണത്തിനെ­തി­രെ മു­മ്പ് പ­റ­ഞ്ഞ­തില്‍ ഉറ­ച്ച് നില്‍­ക്കു­ന്ന­തെ­ന്ന് വ­ട­ക­ര­യി­ലെ ഇട­ത് സ്ഥാ­നാര്‍ഥി കെ.കെ.ശൈല­ജ. തെ­ളി­വ് കൊടുക്കേണ്ടിടത്ത് കൊ­ടു­ക്കു­ക്കു­മെന്നും ശൈ­ല­ജ പ്ര­തി­ക­രിച്ചു.

താന്‍ ത­നി­ക്കെ­തി­രേ ഇ­ത്രയും വൃ­ത്തി­കെ­ട്ട ഒ­രു ആ­രോപ­ണം സൃ­ഷ്ടിക്കുമോ എ­ന്ന് ശൈ­ലജ ചോ­ദി­ച്ചു. ത­ന്‍റെ പ്ര­വര്‍ത്ത­നം ക­ണ്ട­റി­ഞ്ഞ ജ­ന­ങ്ങള്‍ ത­ന്നെ ജ­യി­പ്പി­ക്കും. ഇ­ത്ത­ര­ത്തി­ലു­ള്ള വി­ല കു­റ­ഞ്ഞ പണി­യൊന്നും എ­ടു­ക്കേ­ണ്ട കാ­ര്യ­മില്ല.

സൈബര്‍ ഇട­ത്തില്‍ ത­നി­ക്കെ­തി­രേ ഉ­ണ്ടാ­യ­ത് അധാര്‍മിക നീ­ക്ക­മാണ്. തന്‍റെ പൊളിറ്റിക്കല്‍ ക്രെഡിബിലിറ്റിയെ ചോദ്യം ചെ­യ്തു.

ഷാഫി നിയമനടപടി സ്വീകരിച്ചോ­ട്ടെ. ഷാ­ഫി­യു­ടെ കൈ­യില്‍ എ­ന്തെ­ങ്കിലും ഉണ്ടെങ്കി­ല­ല്ലേ അ­തി­നെ നേ­രി­ടേ­ണ്ടി വ­രി­ക­യുള്ളു. താന്‍ നിയമനട­പ­ടി സ്വീ­ക­രി­ക്കു­ന്നതു­കൊ­ണ്ട് അ­വരും അ­ത് ചെ­യ്യു­ന്നു എ­ന്നേ ഉ­ള്ളൂ­വെന്നും ശൈ­ല­ജ പ­റഞ്ഞു.

വ­ട­ക­ര­യിലെ സോഷ്യല്‍ മീഡിയ ഇംപാക്ട് യുഡിഎഫിന് ബൂമറാങ്ങായി വരും. തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ജനത്തിന് പ്രതിഷേ­ധ­മുണ്ട്. ത­ന്‍റെ പാര്‍­ട്ടി­യില്‍ അല്ലാ­ത്ത ആ­ളു­കള്‍ പോലും ത­ന്നെ വി­ളി­ച്ചി­രു­ന്നെന്നും ശൈ­ല­ജ കൂ­ട്ടി­ച്ചേര്‍ത്തു.