മുംബൈ: പരിക്കിനെ തുടർന്ന് മുംബൈ ഇന്ത്യൻസിന്‍റെ മലയാളിതാരം വിഘ്‌നേഷ് പുത്തൂര്‍ ടീമിൽ നിന്ന് പുറത്തായി. താരത്തിന് ഈ സീസണിൽ കളിക്കാനാകില്ലെന്ന് വ്യക്തമായതോടെ പകരക്കാരനായി രഘു ശർമയെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചു.

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്‌ക്കാണ് മുപ്പത്തൊന്നുകാരനായ രഘു ശർമ മുംബൈയുടെ ഭാഗമായത്. കാലിനേറ്റ പരിക്കാണ് വിഘ്‌നേഷിന് വിനയായത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ മത്സരത്തിൽ വിഘ്‌നേഷ് മൂന്നു വിക്കറ്റെടുത്തിരുന്നു.

ഈ സീസണിൽ കളിക്കുന്നില്ലെങ്കിലും വിഘ്നേഷ് ടീമിനൊപ്പം തന്നെ തുടരും. മുംബൈ ഇന്ത്യൻസിന്‍റെ മെഡിക്കൽ സംഘമാകും വിഘ്നേഷിന്‍റെ ചികിത്സയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുള്ള രഘു ശര്‍മ, ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടവും മൂന്ന് തവണ പത്ത് വിക്കറ്റ് നേട്ടവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനായി ഒമ്പതു മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ വീഴ്ത്തി രഘു തിളങ്ങിയിരുന്നു.