പത്തനംതിട്ട: കെ.യു. ജനീഷ് കുമാർ എംഎൽഎയെ പരിഹസിച്ച് കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ജനീഷ് കുമാർ മുൻകൈയെടുത്ത് വനംവകുപ്പ് പിരിച്ചുവിടണമെന്നും ആനകളെ ഷോക്കടിപ്പിച്ചു കൊല്ലാൻ അണികൾക്ക് ആഹ്വാനം നൽകണമെന്നും പോസ്റ്റിൽ പരിഹസിക്കുന്നു. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.

കടുവകളെ വെടിവെച്ച് കൊല്ലണം. പുലികൾ മുതൽ പുഴുക്കൾ വരെയുള്ള ജീവികളെ തീയിട്ട് കൊല്ലണം. എംഎൽഎയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം. മനുഷ്യൻ മാത്രമാകുന്ന സുന്ദരലോകത്ത് എംഎൽഎ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണമെന്നും പോസ്റ്റിൽ പറയുന്നു.

ഈ വനപാലകരാണ് ഒരു ശല്യം. കത്തിച്ചു കളയണം. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കേണ്ട അങ്ങ് അത് കീറി കളയുന്ന അശ്ലീല കാഴ്ച ഗുണ്ടായിസവും സത്യപ്രതിജ്ഞ ലംഘനവുമാണ്.ആയതിന് ചൂട്ട് പിടിച്ച പോലീസ് ഏമാന് നല്ല നമസ്കാരമെന്നുമാണ് പോസ്റ്റ്.

കോന്നി കുളത്തുമണ്ണിൽ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി രാജുവിനെ എംഎൽഎ കഴിഞ്ഞദിവസം പാടം ഫോറസ്റ്റ് സ്റ്റേഷനിലെത്തി മോചിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റ്.

ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് വനം വകുപ്പ് നാട്ടിലെ സാധാരണക്കാർക്കെതിരെ കേസെടുക്കാൻ ശ്രമിച്ചതിനെതിരെയാണ് താൻ ഇടപെട്ടതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എംൽഎ പ്രതികരിച്ചിരുന്നു.