കൽപ്പറ്റ: ചൂരൽമലയിൽ കൈയേറ്റത്തിന് ഇരയായെന്ന വെള്ളാർമല വില്ലേജ് ഓഫീസർ എ. അജീഷിന്‍റെ പരാതിയിൽ ആറു പേർക്കെതിരേ മേപ്പാടി പോലീസ് കേസെടുത്തു. ചൂരൽമല നിവാസികളായ നിഷാദ് കൈപ്പള്ളി, ഷിഹാബ് നെല്ലിമുണ്ട, സലാം ചിങ്ക്ളി, ജമാലുദ്ദീൻ, അബ്ദുൾനാസർ, മോഹനൻ എന്നിവർക്കെതിരേയാണ് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ്.

പുന്നപ്പുഴയിൽ ബുധനാഴ്ച രാവിലെ കുത്തൊഴുക്ക് ഉണ്ടായത് പുഞ്ചിരിമട്ടത്തിനു സമീപം വനത്തിൽ ഉരുൾപൊട്ടിയതാണെന്ന സംശയത്തിൽ ചൂരൽമലയിൽ പ്രദേശവാസികൾ സംഘടിച്ചിരുന്നു. സ്ഥലത്തെത്തിയ വെള്ളാർമല വില്ലജ് ഓഫീസറെയും ദുരന്തനിവാരണ സ്പെഷൽ ഓഫീസർ അശ്വിൻ പി. കുമാറിനെയും ജനക്കൂട്ടം കുറച്ചുനേരം വളഞ്ഞുവയ്ക്കുകയുമുണ്ടായി.

ഉരുൾദുരന്ത ബാധിതരായ തൊഴിലാളികൾക്ക് 300 രൂപ വീതം ദിനബത്ത അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും ദുരന്തബാധിതരെക്കുറിച്ച് തെറ്റായ റിപ്പോർട്ട് നൽകിയെന്ന് ആരോപിച്ചുമാണ് ഉദ്യോഗസ്ഥരെ വളഞ്ഞുവച്ചത്. ഇതിനിടെ തനിക്കുനേരേ കൈയേറ്റം നടന്നുവെന്നാണ് വില്ലേജ് ഓഫീസറുടെ പരാതി.