ജയ്പൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ 103 സീറ്റുകളുമായി രാജസ്ഥാനിൽ ബിജെപിയുടെ വൻ കുതിപ്പ്. കോൺഗ്രസ് 86 സീറ്റുകളാണ് ഇതുവരെ നേടിയിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി പ്രവർത്തകർ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു. മറ്റുള്ളവർ 12 സീറ്റുകളും നേടിയിട്ടുണ്ട്.

സർദാർപുരയിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടാണ് മുന്നിൽ. ജൽറാപഠനിൽ ബിജെപിയുടെ വസുന്ധരാ രാജയും തനകിൽ നിന്നും സച്ചിൻ പൈലറ്റും മുന്നിട്ടു നിൽക്കുന്നുണ്ട്.

എക്‌സിറ്റ് പോള്‍ ഫലമനുസരിച്ച് തെലുങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.