ന്യൂ­ഡല്‍ഹി: ഹ­മാ­സ് മ­റുപ­ടി വി­വാ­ദ­ത്തില്‍ കേ­ന്ദ്ര വി­ദേ­ശ­കാ­ര്യ സ­ഹ­മന്ത്രി വി.മു­ര­ളീ­ധ­രന്‍ ലോ­ക്‌­സ­ഭ­യില്‍ പ്ര­സ്­താ­വ­ന ന­ട­ത്തും. ഉ­ച്ച­യ്­ക്ക് 12നാ­ണ് മ­ന്ത്രി­യു­ടെ പ്ര­സ്­താവന.

ഹ­മാസ് വി­ഷ­യ­ത്തി­ലെ സര്‍­ക്കാര്‍ നി­ല­പാ­ട് വ്യ­ക്ത­മാ­ക്കു­കയാണോ അതോ സാ­ങ്കേതി­ക പ്ര­ശ്‌­ന­ങ്ങള്‍ വി­ശ­ദക­രി­ക്കു­ക­യാ­ണൊ മ­ന്ത്രി ചെയ്യു­ക എ­ന്ന് വ്യ­ക്തമല്ല. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിനു നല്‍കിയ മറുപടിയുമായി ബ­ന്ധ­പ്പെ­ട്ടാ­ണ് വിവാ­ദം ഉ­യര്‍­ന്നത്.

തന്‍റെ പേരില്‍ രേഖാമൂലം നല്‍കിയ മറുപടി തന്‍റേതല്ലെന്ന് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പരസ്യമായി പ്രതികരിച്ചു. താന്‍ ഒപ്പിടാത്ത മറുപടി എങ്ങനെ തന്‍റെ പേരില്‍ വന്നുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മീനാക്ഷി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും പരാതി നല്‍­കി­യി­രുന്നു.

ഇതോടെ വിദേശകാര്യമന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായ വി. മുരളീധരന്‍റേതായിരുന്നു ഉത്തരമെന്നും സാങ്കേതികപ്പിഴവു മൂല മന്ത്രിയുടെ പേരു മാറിപ്പോയതാണെന്നും വക്താവ് അരിന്ദം ബാഗ്ചി വിശദീ­ക­രി­ച്ചി­രുന്നു.

ഭീകരസംഘടനയായി പ്രഖ്യാപിക്കേണ്ടത് ആഭ്യന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരമാണെന്നായി­രു­ന്നു സു­ധാ­കര­ന് ല­ഭിച്ച ഉത്തരം. ഹമാസ് അടക്കമുള്ള സംഘടനകളോടു ബിജെപി സ്വീകരിക്കുന്ന കടുത്ത നിലപാട് ഉത്തരത്തില്‍ പ്രതിഫലിക്കാതി­രു­ന്ന­തോ­ടെ സംഭ­വം ചര്‍­ച്ച­യാ­യി­രുന്നു.