കത്തോലിക്ക കോൺഗ്രസ് സമുദായ സമ്മേളനം അരുവിത്തുറയിൽ
കത്തോലിക്ക കോൺഗ്രസ് സമുദായ  സമ്മേളനം അരുവിത്തുറയിൽ
Wednesday, May 1, 2024 1:34 AM IST
കൊച്ചി: കത്തോലിക്ക കോൺഗ്രസ് 106-ാം ജന്മ വാർഷികാചരണവും സമുദായ സംഗമവും 11, 12 തീയതികളിൽ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ അരുവിത്തുറയിൽ നടത്തും.

തൃശൂരിൽനിന്നു പതാകയും കുറവിലങ്ങാട്ടുനിന്നു നിധീരിക്കൽ മാണിക്കത്തനാരുടെ ഛായാചിത്രവും രാമപുരത്ത് പാറേമാക്കൽ ഗോവർണദോരുടെ കബറിടത്തിൽുനിന്നു ദീപശിഖയും വഹിച്ചുള്ള പ്രയാണങ്ങൾ 11നു വൈകുന്നേരം അഞ്ചിന് അരുവിത്തുറയിൽ എത്തും. തുടർന്ന് പതാക ഉയർത്തൽ, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി യോഗം. 12നു രാവിലെ 10ന് കേന്ദ്ര പ്രതിനിധി സഭാ സമ്മേളനം. വിവിധ രാജ്യങ്ങളിൽനിന്നും രൂപതകളിൽനിന്നുമുള്ള ഭാരവാഹികൾ പങ്കെടുക്കും.


ഉച്ചകഴിഞ്ഞ് 2.30നു മഹാറാലി സെന്‍റ് ജോർജ് കോളജ് ഗ്രൗണ്ടിൽനിന്നാരംഭിച്ച് ടൗണിലൂടെ അരുവിത്തുറ പള്ളി അങ്കണത്തിലെ സമ്മേളന നഗരിയിലെത്തും. തുടർന്നു നടക്കുന്ന സമുദായ സമ്മേളനത്തിൽ മെത്രാന്മാർ, സമുദായ നേതാക്കൾ എന്നിവർ പ്രസംഗിക്കും.

കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ 501 അംഗ കമ്മിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.