മോട്ടോർ വാഹന വകുപ്പിലെ പരസ്യവിചാരണ ടെസ്റ്റിൽ 15 പേരും പരാജയപ്പെട്ടു
മോട്ടോർ വാഹന വകുപ്പിലെ  പരസ്യവിചാരണ ടെസ്റ്റിൽ 15 പേരും പരാജയപ്പെട്ടു
Wednesday, May 1, 2024 3:02 AM IST
റെനീഷ് മാത്യു

കണ്ണൂർ: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം മുട്ടത്തറയിൽ നടത്തിയ പരസ്യവിചാരണ ടെസ്റ്റിൽ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു.

മൂന്ന് ഉദ്യോഗസ്ഥർ റോഡ് ടെസ്റ്റ് പൂർത്തിയാക്കിയെങ്കിലും ഗ്രൗണ്ട് ടെസ്റ്റിൽ പരാജയപ്പെട്ടു. വിവിധ ജില്ലകളിലുള്ള 15 മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ വിളിച്ചുവരുത്തിയാണ് ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നൽകിയത്. ഇത്രയും ടെസ്റ്റുകൾ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.

പരസ്യ ടെസ്റ്റ് പൂര്‍ത്തിയാക്കി ജോയിന്‍റ് കമ്മീഷ്‌ണർ റിപ്പോർട്ട് ഗതാഗത മന്ത്രിക്കു സമർപ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മന്ത്രി തുടര്‍നടപടി സ്വീകരിക്കും. ഇതാദ്യമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തുന്നത്. രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് ഇവര്‍ എത്ര ടെസ്റ്റ് നടത്തുന്നു എന്നതാണ് പ്രധാനമായി പരിശോധിച്ചത്.


ഗതാഗത മന്ത്രിയുടെ നിർദേശം ലംഘിച്ച് ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയതിനാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്കു വിധേയമാക്കിയത്.

കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. 2024 ജനുവരി മുതൽ മാർച്ച് വരെ 60 ടെസ്റ്റിൽ കൂടുതൽ മിക്ക ഉദ്യോഗസ്ഥരും നടത്തിയതായി കണ്ടെത്തിയിരുന്നു.

ആകെയുള്ള 86 ഓഫീസുകളിൽ 44 ഓഫീസുകളിലും 60ൽ കൂടുതൽ ടെസ്റ്റുകൾ നടത്തി. ഇതിൽ 15 ഓഫീസുകളിൽ ചില ഉദ്യോഗസ്ഥർ നൂറിൽ കൂടുതൽ ഡ്രൈവിംഗ് ടെസ്റ്റ് ഒരു ബാച്ചിൽ നടത്തിയിരുന്നു. ഇവർക്കായാണ് പരസ്യവിചാരണ ടെസ്റ്റ് നടത്തിയത്.

2017 ലെ സർക്കാർ ഉത്തരവനുസരിച്ചാണ് ഡ്രൈവിംഗ് ടെസ്റ്റിന്‍റെ എണ്ണം നിജപ്പെ‌ടുത്തിയിരിക്കുന്നത്. ഉത്തരവനുസരിച്ച് ലേണേഴ്സ് ടെസ്റ്റിലും ഡ്രൈവിംഗ് ടെസ്റ്റിലും ഒരു ബാച്ചിൽ 40 ൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ പാടില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.