പിതാവിനെ മർദിച്ചുകൊന്ന കേസിൽ മകൻ പിടിയിൽ
പിതാവിനെ മർദിച്ചുകൊന്ന കേസിൽ മകൻ പിടിയിൽ
Friday, May 10, 2024 1:43 AM IST
ബാലുശേരി: ബാലുശേരി എകരൂലിൽ പിതാവിനെ മർദിച്ചു കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കരാട്ടെ പരിശീലകനായിരുന്ന ദേവദാസിനെയാണ് (61) മകൻ അക്ഷയ്‌ ദേവ് (26) മര്‍ദിച്ച് കൊലപ്പെടുത്തിയത്. അക്ഷയ് ദേവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തി. തുടര്‍ന്ന് പ്രതിയെ ബാലുശേരി ഗവ.താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു ശേഷം പേരാമ്പ്ര കോടതി റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണു പരിക്കേറ്റ ദേവദാസിനെ അക്ഷയ് ആശുപത്രിയിൽ എത്തിച്ചത്.

കട്ടിലില്‍നിന്ന് വീണ് അച്ഛനു പരിക്കേറ്റെന്നായിരുന്നു അക്ഷയ് ആശുപത്രി അധികൃതരെ അറിയിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അക്ഷയ് തനിക്ക് എറണാകുളത്ത് ഒരു ടെസ്റ്റില്‍ പങ്കെടുക്കാനുണ്ടെന്നു പറഞ്ഞ് ഡിസ്ചാര്‍ജിനു സമ്മതപത്രം എഴുതിനല്‍കി ആശുപത്രിയില്‍നിന്നു നാലിന് പുലര്‍ച്ചെ വീട്ടിലേക്ക് മടങ്ങിപ്പോന്നു.


തലയ്‌ക്കേറ്റ ക്ഷതത്തെത്തുടർന്ന് ദേവദാസ് ചികില്‍സയിലിരിക്കേ തൊട്ടടുത്ത ദിവസം മരണപ്പെട്ടു. ഇദ്ദേഹം മരിച്ചതോടെ അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു.

തുടര്‍ന്ന് വിശദമായി ചോദ്യംചെയ്തതോടെയാണ് അക്ഷയ്‌ മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. അച്ഛനും മകനും തമ്മില്‍ വീട്ടില്‍ വഴക്ക് പതിവായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഒരുമിച്ച് മദ്യപിച്ചുകൊണ്ടിരിക്കേ വഴക്കുണ്ടാകുകയും ദേവദാസിനെ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തുവെന്നാണ് അക്ഷയ് പോലീസിനോടു പറഞ്ഞത്. മകള്‍: അഞ്ജലി, മരുമകന്‍: ദിദില്‍ (ഡല്‍ഹി). സഹോദരന്‍: പരേതനായ ദേവപ്രസാദ്. മൃതദേഹം എകരൂലിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.