കാരക്കോണം കോഴക്കേസ്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
കാരക്കോണം കോഴക്കേസ്: ഇഡി കുറ്റപത്രം സമര്‍പ്പിച്ചു
Friday, May 10, 2024 1:43 AM IST
കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളജ് കോഴക്കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.

സിഎസ്‌ഐ സഭാ മുന്‍ അധ്യക്ഷന്‍ ധര്‍മരാജ് റസാലം, ബെന്നറ്റ് ഏബ്രഹാം എന്നിവരടക്കം നാലു പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. 500 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍ നടന്നെന്നാണ് ആരോപണം. 1508 പേജുകളുള്ള കുറ്റപത്രമാണ് ഇഡി സമര്‍പ്പിച്ചത്.

പിരിച്ചെടുത്ത പണത്തിലെ ഏറിയ പങ്കും വിവിധ അക്കൗണ്ടുകളിലേക്കു മാറ്റി ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചെന്നു കുറ്റപത്രത്തില്‍ പറയുന്നു.


കോഴപ്പണത്തിലെ പണം സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയ്ക്കു കൈമാറിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പ്രതികളുടെ 95 ലക്ഷം രൂപ ഇഡി കണ്ടുകെട്ടിയിരുന്നു. കേസ് നേരത്തേ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ഇഡി ഏറ്റെടുത്തത്. കേസില്‍ 27 സാക്ഷികളുടെ മൊഴികള്‍ ഇഡി കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.