കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ
കണ്ണൂരിലെ കള്ളനോട്ട് കേസിൽ ഒരു സ്ത്രീകൂടി അറസ്റ്റിൽ
Friday, May 10, 2024 1:43 AM IST
കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരു സ്ത്രീകൂടി അറസ്റ്റിൽ. പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ ശോഭ (50) യെയാണ് കണ്ണൂർ ടൗൺ സിഐ സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നലെ ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തി. ഇതോടെ കള്ളനോട്ട് കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

കണ്ണൂർ ടൗൺ പോലീസും ചീമേനി പോലീസും ചെറുപുഴ പോലീസും ചേർന്ന് യുവതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രിന്‍റിംഗ് മെഷീൻ, ലാപ്ടോപ്, നിരോധിച്ച ആയിരത്തിന്‍റെ നോട്ട്, പിൻവലിച്ച രണ്ടായിരത്തിന്‍റെ നോട്ട്, അഞ്ഞൂറിന്‍റെയും പത്തിന്‍റെയും നോട്ടുകെട്ടുകൾ, നിരവധി സീലുകൾ എന്നിവ കണ്ടെടുത്തു.

കാസർഗോഡ് പടന്നയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തിവരികയായിരുന്നു ശോഭ. കള്ളനോട്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി ഷിജുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണു ശോഭയെ പിടികൂടുന്നത്.

ശോഭയാണ് ഷിജുവിന് കള്ളനോട്ട് നൽകിയതെന്നാണു വിവരം. ഇവർ കഴിഞ്ഞദിവസം പാടിയോട്ടുചാലിലെ പെട്രോൾ പന്പിൽനിന്ന് ഇന്ധനം നിറച്ചശേഷം നൽകിയ അഞ്ഞൂറു രൂപ കള്ളനോട്ടായിരുന്നു. ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിയെ പോലീസ് ചോദ്യം ചെയ്തിരുന്നു.


ബാറിൽ കയറി മദ്യപിച്ചതിനുശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയ സംഭവത്തിലാണ് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷിജുവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലെ ഒരു ബാറിലെത്തി മദ്യപിച്ചതിനുശേഷം ബിൽ തുകയായ 2562 രൂപയിൽ അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ ബിൽ ഫോൾഡറിനകത്തു വച്ചശേഷം കടന്നുകളയുകയായിരുന്നു.

ബാർ ജീവനക്കാരൻ മനു കുര്യൻ മാത്യുവിന്‍റെ പരാതിയെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ സഹിതം പോലീസ് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള മറ്റൊരു ബാറിനു സമീപം വച്ചാണ് ഇയാൾ പിടിയിലാകുന്നത്. പരിശോധനയിൽ ഇയാളിൽനിന്ന് 500 രൂപയുടെ അഞ്ചു കള്ളനോട്ടുകളും കണ്ടെത്തി.

മെക്കാനിക്കായ ഇയാൾ വര്‍ക്ക് ഷോപ്പില്‍നിന്നും ജോലി ചെയ്തതിനു ലഭിച്ച നോട്ടുകളാണെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍, സംഭവത്തിനു പിന്നില്‍ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഷിജു ഏറെക്കാലം ദുബായിൽ ജോലി ചെയ്തിരുന്നതായും ചെറുവത്തൂര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവര്‍ത്തനമെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.