കാണാതായ വയോധികൻ കൃഷിയിടത്തിലെ‌ തോട്ടിൽ മരിച്ച നിലയിൽ
കാണാതായ വയോധികൻ കൃഷിയിടത്തിലെ‌  തോട്ടിൽ മരിച്ച നിലയിൽ
Friday, May 10, 2024 1:43 AM IST
ചെന്പേരി: കാണാതായ വയോധികനെ വനാതിർത്തിയിലെ സ്വന്തം കൃഷിയിടത്തിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെന്പേരി വളയംകുണ്ടിലെ കുഴിമുള്ളിൽ (മുതുപുന്നയ്ക്കൽ) തോമസി (80) നെയാണ് കാഞ്ഞിരക്കൊല്ലിയിലെ കൃഷിയിടത്തിലെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ മൂന്നിന് വീട്ടിൽനിന്നു കൃഷിയിടത്തിലേക്കെന്നു പറഞ്ഞ് പോയ തോമസ് തിരിച്ച് എത്താത്തതിനെത്തുടർന്ന് ബന്ധുക്കൾ കുടിയാൻമല പോലീസിലും പയ്യാവൂർ പോലീസിലും പരാതി നൽകിയിരുന്നു.

കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി പോലീസ് നായയെ ഉപയോഗപ്പെടുത്തിയുള്ള തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെ മുതൽ വനംവകുപ്പും പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് തോമസിനെ മരിച്ചനിലയിൽ കണ്ടെത്തുന്നത്.


മൃതദേഹത്തിന് അധികം പഴക്കമില്ലെന്നാണ് പോലീസ് പറഞ്ഞത്. വന്യമൃഗങ്ങൾ ഉപദ്രവിച്ചതിന്‍റെ ലക്ഷണവും കണ്ടെത്തിയിട്ടില്ല. കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയിൽ സംസ്കരിക്കും.

ഭാര്യ: അന്നമ്മ പൗവത്തുപറമ്പിൽ കുടുംബാംഗം. മക്കൾ: സിൽവി (വളയംകുണ്ട്), സോളി (ഹാസൻ, കർണാടക), റെജീന (അധ്യാപിക, സെന്‍റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചെമ്പേരി), സിസ്റ്റർ സ്റ്റെല്ല തോമസ് എഫ്സിസി (മലാപറമ്പ്, കോഴിക്കോട്), പരേതനായ ജയ്സൺ. മരുമക്കൾ: ആന്‍റോ പുലിയുറുമ്പിൽ (വളയംകുണ്ട്), വിൻസെന്‍റ് മാന്യത്ത് (ഹാസൻ, കർണാടക), ബിജു കല്ലിടുക്കനാനിയിൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.