മണിപ്പുരിൽ സ്ത്രീകളുടെ പ്രതിഷേധം; സൈനികരെ തടഞ്ഞു
മണിപ്പുരിൽ സ്ത്രീകളുടെ പ്രതിഷേധം; സൈനികരെ തടഞ്ഞു
Wednesday, May 1, 2024 3:02 AM IST
ഇംഫാൽ: കലാപകാരികൾ കൊള്ളയിടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കാനുള്ള സൂരക്ഷാസേനയുടെ ശ്രമം മണിപ്പുരിലെ വനിതാപ്രക്ഷോഭകരുടെ നേതൃത്വത്തിൽ തടഞ്ഞു. ബിഷ്ണുപുരിലെ കുംബി മേഖലയിൽ ഇന്നലെ പുലർച്ചെയാണ് സംഭവം. പട്രോളിംഗിനിടെയാണ് ആയുധങ്ങളുമായെത്തിയ രണ്ട് വാഹനങ്ങൾ സൈന്യം തടഞ്ഞത്.

വിശദമായ പരിശോധനയ്ക്കിടെ ഡ്രൈവർമാർ ഉൾപ്പെടെ ഓടി രക്ഷപ്പെടുകയും ചെയ്തു. എന്നാൽ ഏതാനും നിമിഷങ്ങൾക്കകം മെയ്തേ വനിതകളുടെ കൂട്ടായ്മയായ മീര പൈബിസ് അംഗങ്ങൾ എത്തി ആയുധങ്ങൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കലാപം അവസാനിക്കുംവരെ ആയുധങ്ങൾ പിടിച്ചെടുക്കരുതെന്നും സ്ത്രീകൾ നിർദേശിച്ചു.


സൈനികവാഹനങ്ങൾ കടന്നുപോകാതിരിക്കാൻ നൂറുകണക്കിനു സ്ത്രീകൾ റോഡ് ഉപരോധിച്ചു. ഇതോടെ സൈന്യം ആകാശത്തേക്ക് വെടിവച്ചുവെങ്കിലും പ്രതിഷേധക്കാർ പിൻവാങ്ങിയില്ല. ഇതേത്തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി. ആയുധങ്ങൾ പിന്നീട് സൈന്യം പോലീസിന് കൈമാറാമെന്ന ധാരണയെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് സൈനികർ പിൻമാറുകയും ചെയ്തു.

ചുരാചന്ദ്പുർ ഉൾപ്പെടെ സമീപത്തെ ഉയർന്ന ജില്ലകളിൽ നിന്ന് ആക്രമണത്തിനു സാധ്യതയുള്ളതിനാലാണ് ആയുധങ്ങൾ വിട്ടുനൽകാത്തതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഗ്രാമവാസികളെ സംരക്ഷിക്കാൻ സുരക്ഷാസേനയ്ക്കു കഴിയുന്നില്ലെന്നും ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.