ലൈംഗികാതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജെഡി-എസ്
ലൈംഗികാതിക്രമം: സിബിഐ  അന്വേഷണം  ആവശ്യപ്പെട്ട്  ജെഡി-എസ്
Friday, May 10, 2024 1:44 AM IST
ബംഗളൂരു: ഹസൻ എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് അപേക്ഷ നൽകി ജെഡി-എസ്.

സിബിഐ അന്വേഷണം വേണമെന്ന മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ആവശ്യം ആഭ്യന്തരമന്ത്രി ഡോ.ജി. പരമേശ്വര തള്ളിയിരുന്നു ഇതിനുപിന്നാലെയാണ് കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിന് ഇന്നലെ അപേക്ഷ നൽകിയത്.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്ഐടി) നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാനാവില്ലെന്നാണ് ജെഡിഎസ് പറഞ്ഞു.


പ്രജ്വൽ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്‍റെ മൂവായിരത്തോളം വീഡിയോകൾ പ്രചരിച്ചതിന് പിന്നിലെ സൂത്രധാരൻ ഉപമുഖ്യമന്ത്രി ഡി .കെ. ശിവകുമാറാണെന്നും മന്ത്രിസഭയിൽനിന്ന് ശിവകുമാറിനെ പുറത്താക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെടണമെന്നും ജെഡി-എസ് ഗവർണറോട് അഭ്യർത്ഥിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.