അഞ്ച് മെഡിക്കൽ വിദ്യാർഥികളും മരിച്ചു
അഞ്ച് മെഡിക്കൽ  വിദ്യാർഥികളും മരിച്ചു
Friday, June 13, 2025 2:06 AM IST
അഹമ്മദാബാദ്: എയർഇന്ത്യ വിമാനദുരന്തത്തിൽ അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളജ് വിദ്യാർഥികളായ അഞ്ചു പേരും മരിച്ചു. 40 മെഡിക്കൽ വിദ്യാർഥികൾക്കു പരിക്കേറ്റു.

സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനം തൊട്ടടുത്ത് മേഘാനി നഗറിൽ സ്ഥിതി ചെയ്യുന്ന ബിജെ മെഡിക്കൽ കോളജിലെ കാന്‍റീനിലും തുടർന്ന് സീനിയർ റെസിഡന്‍റ് ഡോക്ടർമാർക്കുള്ള അതുല്യം ഹോസ്റ്റലിലും ഇടിക്കുകയായിരുന്നു.

വിമാനത്തിന്‍റെ വാൽഭാഗം മെഡിക്കൽ കോളജ് ഹോസ്റ്റലിൽ തറഞ്ഞിരുന്നു. ഹോസ്റ്റൽ കാന്‍റീനിൽ വിദ്യാർഥികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് വിമാനം ഇടിച്ചത്. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തന്‍റെ മകൻ രണ്ടാം നിലയിൽനിന്നു ചാടിയാണ് രക്ഷപ്പെട്ടതെന്ന് ഹോസ്റ്റലിൽ മകനെ കാണാനെത്തിയ റാമില എന്ന വനിത പറഞ്ഞു.


ഇവിടെ മരിച്ചവരിൽ നാലു പേർ അണ്ടർ ഗ്രാജ്വേറ്റ് വിദ്യാർഥികളും ഒരാൾ പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാർഥിയുമാണ്. ഉച്ചയൂണിന്‍റെ സമയമായിരുന്നതിനാല്‍ വിദ്യാർഥികളിൽ കൂടുതല്‍ പേരും ഭക്ഷണശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.