ഗാരിക് ക്ലബ്ബിൽ സ്ത്രീപ്രവേശനം
ഗാരിക് ക്ലബ്ബിൽ സ്ത്രീപ്രവേശനം
Friday, May 10, 2024 12:26 AM IST
ലണ്ടൻ: സ്ത്രീവിരുദ്ധതയ്ക്കു കുപ്രസിദ്ധി നേടിയ ലണ്ടനിലെ ഗാരിക് ക്ലബ്ബിനു മനംമാറ്റം. ആരംഭിച്ച് 193 വർഷത്തിനുശേഷം ക്ലബ്ബിൽ സ്ത്രീകൾക്കു പ്രവേശം നല്കാൻ തീരുമാനമുണ്ടായതായാണ് റിപ്പോർട്ട്.

ചർച്ചകൾക്കുശേഷം നടന്ന വോട്ടെടുപ്പിൽ 59.98 ശതമാനം അംഗങ്ങൾ സ്ത്രീപ്രവേശനത്തെ പിന്തുണച്ചു. സ്ത്രീകൾകൂടി ഉണ്ടെങ്കിൽ ക്ലബ് നന്നാവുകയേയുള്ളൂവെന്നു ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു.


1831ൽ ആരംഭിച്ച സ്വകാര്യ ക്ലബ്ബിൽ 1500 അംഗങ്ങളാണുള്ളത്. ജഡ്ജിമാർ, എംപിമാർ, ബിസിനസ് പ്രമുഖർ, അഭിനേതാക്കൾ തുടങ്ങി സമൂഹത്തിലെ പ്രമുഖർക്കു മാത്രമാണ് അംഗത്വം നല്കുന്നത്. ചാൾസ് രാജാവും അംഗമാണെന്നു ശ്രുതിയുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.