Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കുഞ്ഞുകുഞ്ഞ് സന്തോഷങ്ങൾ
അതിനിടയിലാണ് ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്കു വരാൻ പോകുന്നു എന്ന സന്തോഷ വർത്തമാനം. കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന ഇരുവരും പിന്നെ ആദ്യ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലും കാത്തിരിപ്പിലുമായിരുന്നു.
ട്രീസയ്ക്കു കുട്ടികളെ ഇഷ്ടമാണോ? കല്യാണം ഏതാണ്ട് ഉറപ്പിച്ച സമയത്തു കെവിൻ അൽഫോൻസ്, ട്രീസ സെലിനോടു ചോദിച്ചു. ആഹ്ലാദം നിറഞ്ഞ ഒരു ചിരിയായിരുന്നു ട്രീസയുടെ ആദ്യ മറുപടി.
തന്നെപ്പോലെ കുട്ടികളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളെയാണല്ലോ ദൈവം തനിക്കായി ചേർത്തുവച്ചതെന്ന് അവളുടെ മനസ് മന്ത്രിക്കുകയും ചെയ്തു.
പത്തു വർഷം മുന്‍പ് കല്യാണ ശേഷം കൊല്ലം പുനലൂർ മീങ്കുളം ഇല്ലിക്കൽ വീട്ടിൽനിന്നു ഭർതൃഗൃഹമായ കോയന്പത്തൂരിലെ തറേപ്പറന്പിൽ വീട്ടിലേക്കു പോകുന്പോഴും ഏതൊരു സാധാരണ വധുവിനെയും പോലെയായിരുന്നു മനസ്.
കോയന്പത്തൂരിൽ ഏറെക്കാലമായി ബിസിനസ് ചെയ്ത് അവിടെ താമസമാക്കിയ കെവിന്റെ കുടുംബത്തിലേക്കു ചെന്നപ്പോൾ വെറുതെയിരിക്കാൻ ആ എംഎസ്സി എംഫിൽകാരിക്കു തോന്നിയില്ല. അങ്ങനെ കോയമ്പത്തൂർ പിഎസ്ജി കോളജിൽ പഠിപ്പിക്കാൻ പോയി.
അതിനിടയിലാണ് ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്കു വരാൻ പോകുന്നു എന്ന സന്തോഷ വർത്തമാനം. കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന ഇരുവരും പിന്നെ ആദ്യ കുഞ്ഞിനെ കാണാനുള്ള ആകാംക്ഷയിലും കാത്തിരിപ്പിലുമായിരുന്നു.
ജോലി വേണ്ടെന്നു വച്ചു കുഞ്ഞിനെ സ്വീകരിക്കാൻ ഒരുങ്ങി. അങ്ങനെ ആദ്യത്തെ മാലാഖ അവരുടെ ജീവിതത്തിലേക്ക് എത്തി, ഐഡ. കുഞ്ഞിന്റെ കളിയും ചിരിയും കുറുന്പുകളുമൊക്കെ കണ്ടതോടെ ജോലിയേക്കാൾ കുഞ്ഞിന്റെ കാര്യം നോക്കുന്നതാണ് പ്രധാനമെന്നു ട്രീസയ്ക്കു തോന്നി.
ഐഡയുടെ വരവിൽ ജീവിതം കൂടുതൽ നിറമുള്ളതായതോടെ ദൈവം തരുന്ന കുഞ്ഞുങ്ങളെയെല്ലാം സന്തോഷത്തോടെ സ്വീകരിക്കാൻ ഇരുവരും തീരുമാനിച്ചു.
തെറ്റാത്ത ഒന്നര വർഷം
ഒന്നര വർഷം കഴിഞ്ഞപ്പോൾ അടുത്ത മകൾ ഈവ എത്തി. പിന്നെ ഇന്നേവരെ ഈ ഒന്നര വർഷ ഇടവേള തെറ്റിയിട്ടില്ലെന്ന് കെവിനും ട്രീസയും ചെറു ചിരിയോടെ പറയുന്നു. പത്തു വർഷങ്ങൾക്കിപ്പുറം ഒന്നര വയസ് വീതം വ്യത്യാസത്തിൽ എട്ടു മക്കൾ.
കൂടുതൽ മക്കളെ സ്വീകരിക്കാൻ മനസു കാണിച്ചതുകൊണ്ടാവാം ഇത്തവണ ഒരു സ്പെഷൽ സമ്മാനംകൂടി ദൈവം ഇവർക്കു നൽകി. ഏഴാമത്തെ പ്രസവത്തിൽ ഇരട്ടകൾ.
മൂത്തവൾ ഐഡയ്ക്ക് ഒന്‍പതര വയസ് ആയി. എട്ടു വയസുള്ള ഈവ, ആറര വയസുകാരൻ അന്റോണിയോ, അഞ്ചു വയസുകാരി നിയ, മൂന്നര വയസുകാരൻ ജോൺജോ, രണ്ടു വയസുകാരൻ തിയഡോർ, രണ്ടു മാസം പ്രായമായ ഇരട്ട പെൺകുഞ്ഞുങ്ങൾ ഒാറ, റുവ എന്നിവരാണ് ഇന്നു വീടിനെ സന്തോഷത്തിന്റെ കൂടാരമാക്കി മാറ്റുന്നത്.
പതിനേഴാം ഉത്സവം!
രണ്ടാഴ്ച മുന്‍പ് ഓറയുടെയും റുവയുടെയും മാമ്മോദീസയ്ക്ക് എല്ലാവരും കൂടി കൊല്ലത്തെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇല്ലിക്കൽ വീട്ടിൽ കൊച്ചുമക്കൾ 17 പേരുണ്ടെന്നു പറയുന്പോൾ ട്രീസയുടെ പിതാവ് ജോണിക്കുട്ടിക്കും അമ്മ മോളിക്കും നൂറുനാവ്.
ഇവരുടെ നാലു പെൺമക്കളിൽ ഏറ്റവും ഇളയ ആളാണ് ട്രീസ. മൂത്ത മകൾക്ക് രണ്ട് കുട്ടികളും രണ്ടാമത്തെ ആൾക്ക് മൂന്നു കുട്ടികളും മൂന്നാമത്തെ ആൾക്ക് നാലു കുട്ടികളുമുണ്ട്.
എല്ലാവരുംകൂടി ചേർന്നാൽ ഇല്ലക്കൽ വീട്ടിൽ ഉത്സവമേളം. ഓയിൽപാം ഇന്ത്യയിൽ അക്കൗണ്ടന്റ് ആയി വിരമിച്ച ആളാണ് ജോണിക്കുട്ടി. കാഞ്ഞിരപ്പള്ളിയിൽ ഇല്ലിക്കമുറിയിൽ കുടുംബാംഗമായ ജോണിക്കുട്ടി എസ്റ്റേറ്റ് സൂപ്രണ്ടിന്റെ ജോലി സ്വീകരിച്ചു കൊല്ലത്തേക്കു താമസം മാറുകയായിരുന്നു.
പ്രധാന അധ്യാപികയായി വിരമിച്ച മോളിക്ക് കൊച്ചുമക്കളോടൊപ്പമുള്ള നിമിഷങ്ങൾ താൻ വിരമിച്ചിട്ടില്ലെന്ന തോന്നലാണ് സമ്മാനിക്കുന്നത്. മോളി എരുമേലി കൊരട്ടി ഉള്ളാട്ട് കുടുംബാംഗമാണ്.
ഉദരത്തിലെപ്പോഴും
കൂടുതൽ കുട്ടികൾ ഉള്ള പലർക്കും കുട്ടികൾ തമ്മിൽ രണ്ടും മൂന്നും വർഷത്തെയൊക്കെ ഇടവേളയുണ്ട്. എന്നാൽ, ഒന്നര വർഷം വീതം മാത്രം ഇടവേളയിലായിരുന്നു ട്രീസയുടെ ഏഴു പ്രസവവും.
ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ട്രീസ കുട്ടികളെ സന്പത്തായി കരുതിയപ്പോൾ ജോലി, കരിയർ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ അതിനു മുന്നിൽ നിഷ്പ്രഭമായി. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽനിന്നു ഫസ്റ്റ് റാങ്കോടെയാണ് ട്രീസ ബിഎസ്സി പാസായത്.
പത്തു വർഷം നീണ്ട ദാന്പത്യ ജീവിതത്തിൽ ഏറെ സമയവും ട്രീസയുടെ ഉദരത്തിൽ ഒരു കുഞ്ഞിന്റെ സാന്നിധ്യമുണ്ടായിരുന്നു. കേൾക്കുന്നവർക്ക് അന്പരപ്പും അതിശയവും തോന്നിയേക്കാമെങ്കിലും ഒരിക്കൽ പോലും അതൊരു ഭാരമോ ബുദ്ധിമുട്ടോ ആയി തോന്നിയിട്ടില്ലെന്ന് ഈ യുവതി പറയുന്നു. ഓരോ കുഞ്ഞിനെയും ദൈവത്തിന്റെ അനുഗ്രഹമായിട്ടാണ് ഞങ്ങൾ സ്വീകരിച്ചത്.
മൂത്ത കുട്ടികൾ ഇളയവരെക്കൂടി നോക്കുമെന്നതിനാൽ കുട്ടികളെ പരിപാലിക്കുന്നത് ഇപ്പോൾ വിഷമമായി തോന്നുന്നതേയില്ല.- ഗർഭകാലത്തിന്റെയും പ്രസവത്തിന്റെയും മുലയൂട്ടലിന്റെയുമൊക്കെ ക്ലേശങ്ങൾ എണ്ണിപ്പറഞ്ഞ് മുഖം തിരിക്കുന്നവർ ഏറെയുള്ള കാലത്താണ് മാതൃത്വത്തിന്റെ മഹത്വം പ്രഘോഷിക്കുന്ന ട്രീസയുടെ വാക്കുകൾ.
ആദ്യത്തെ ആറു പ്രസവങ്ങളും നോർമൽ ആയിരുന്നു. ഇരട്ടക്കുഞ്ഞുങ്ങളുടെ കാര്യത്തിൽ മാത്രമാണ് സിസേറിയൻ വേണ്ടി വന്നത്. അതേസമയം, ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചപ്പോൾ കുഞ്ഞ് തിരിഞ്ഞാണ് കിടക്കുന്നതെന്നും സിസേറിയൻ വേണ്ടിവരുമെന്നും ഡോക്ടർ പറഞ്ഞിരുന്നെങ്കിലും ദൈവാനുഗ്രഹത്താൽ നോർമൽ പ്രസവമായിരുന്നെന്ന് ട്രീസ പറയുന്നു.
ദൈവം അനുവദിച്ചാൽ ഇനിയും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ മടിയില്ലെന്നു പറയുന്പോൾ ട്രീസയുടെ ശബ്ദത്തിൽ തികഞ്ഞ മാതൃഭാവം.
ജോൺസൺ പൂവന്തുരുത്ത്
ലതയുടെ ഇഷ്ടഗായിക, ആഷയുടേയും!
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്.
രചന, സംഗീതം, ആലാപനം: എഐ!
ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ അടുത്തതായി എഐ എഴുതി ഈണമിട്ട ഗാനം കേള്‍ക്കാം, പാടിയത് എഐ...- ഇങ്ങനെയ
കേൾക്കേണ്ട ശബ്ദം
രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെ
നാലര ലക്ഷത്തിൽ ഒരുവൻ!
പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷ
ശബ്ദാന്തരീക്ഷം!
പുതിയ ശബ്ദങ്ങളെ സ്നേഹപൂർവം പോക്കറ്റിലാക്കാൻ അലയുന്ന ഒരാളുണ്ട് തൃശൂരിൽ. പലയിടങ്ങളിൽ സഞ്ചരിച്ച് പൂത്തോളിലെ വീടിനു മ
പാട്ടിന്റെ ശാരദപുഷ്പവനം
ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയ
ആയിരം ചിറകുള്ള ചിത്രശലഭങ്ങൾ
ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയി
മകന്റെ ട്രോൾ അപ്പന്റെ പുസ്തകം!
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനു
കല്ലും മുള്ളും കലയ്ക്കു മെത്തൈ!
"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യ
വെള്ളം കണ്ടാൽ നീന്തും കുതിര
നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലി
ഗുരു എന്ന അഭിമാനം
നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമാ
ഇരുൾമറയിലെ വിജയഗാഥ
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പര
നമ്മൾ അറിയാത്ത ഈശ്വർ മാൽപെ
65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത
You Surprised me!
മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ
മാർത്തോമ്മാശ്ലീഹ ഇന്ത്യയിൽ
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പ
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ലതയുടെ ഇഷ്ടഗായിക, ആഷയുടേയും!
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്.
രചന, സംഗീതം, ആലാപനം: എഐ!
ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ അടുത്തതായി എഐ എഴുതി ഈണമിട്ട ഗാനം കേള്‍ക്കാം, പാടിയത് എഐ...- ഇങ്ങനെയ
കേൾക്കേണ്ട ശബ്ദം
രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെ
നാലര ലക്ഷത്തിൽ ഒരുവൻ!
പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷ
ശബ്ദാന്തരീക്ഷം!
പുതിയ ശബ്ദങ്ങളെ സ്നേഹപൂർവം പോക്കറ്റിലാക്കാൻ അലയുന്ന ഒരാളുണ്ട് തൃശൂരിൽ. പലയിടങ്ങളിൽ സഞ്ചരിച്ച് പൂത്തോളിലെ വീടിനു മ
പാട്ടിന്റെ ശാരദപുഷ്പവനം
ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയ
ആയിരം ചിറകുള്ള ചിത്രശലഭങ്ങൾ
ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയി
മകന്റെ ട്രോൾ അപ്പന്റെ പുസ്തകം!
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനു
കല്ലും മുള്ളും കലയ്ക്കു മെത്തൈ!
"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യ
വെള്ളം കണ്ടാൽ നീന്തും കുതിര
നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലി
ഗുരു എന്ന അഭിമാനം
നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമാ
ഇരുൾമറയിലെ വിജയഗാഥ
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പര
നമ്മൾ അറിയാത്ത ഈശ്വർ മാൽപെ
65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത
You Surprised me!
മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ
മാർത്തോമ്മാശ്ലീഹ ഇന്ത്യയിൽ
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പ
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
Latest News
വില്ലേജ് ഓഫീസില്‍ ജീവനക്കാർ തമ്മിൽ കൈയാങ്കളി; രണ്ടുപേരെ സ്ഥലം മാറ്റി
പടിയൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം; പ്രതിക്കായി വലവിരിച്ച് പോലീസ്
ജാതി സെൻസസിനൊപ്പം ദേശീയ സെൻസസ്; 2027 മാർച്ചിൽ ആരംഭിക്കും
കൂട്ടിയും കിഴിച്ചും മുന്നണികള്‍; അന്‍വറിന് എത്ര വോട്ട്?
ബംഗളൂരു ദുരന്തം: സർക്കാരിന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ
Latest News
വില്ലേജ് ഓഫീസില്‍ ജീവനക്കാർ തമ്മിൽ കൈയാങ്കളി; രണ്ടുപേരെ സ്ഥലം മാറ്റി
പടിയൂരിലെ അമ്മയുടെയും മകളുടെയും മരണം കൊലപാതകം; പ്രതിക്കായി വലവിരിച്ച് പോലീസ്
ജാതി സെൻസസിനൊപ്പം ദേശീയ സെൻസസ്; 2027 മാർച്ചിൽ ആരംഭിക്കും
കൂട്ടിയും കിഴിച്ചും മുന്നണികള്‍; അന്‍വറിന് എത്ര വോട്ട്?
ബംഗളൂരു ദുരന്തം: സർക്കാരിന് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല; വീഴ്ച സമ്മതിച്ച് സിദ്ധരാമയ്യ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top