Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഇതാ, പാട്ടിലെ പുതുകാലം
പുല്ലാങ്കുഴലിലൂടെ ഒഴുകിയെത്തിയ സംഗീതമാവണം കുഞ്ഞുനാളുകളിൽ സിക്കിൾ ഗുരുചരണിന്റെ ശ്വാസത്തിൽ നിറഞ്ഞിരുന്നത്. അഞ്ചാം വയസിൽ പാടിത്തുടങ്ങിയ ഗുരുചരണ്‍ ഇന്ന് കർണാടകസംഗീതത്തിന്റെ ഭാവിയിലേക്കുള്ള യൂത്ത് അംബാസഡർമാരിൽ മുൻനിരക്കാരനാണ്. സംഗീതപ്രേമികൾ ഒരേപോലെ ഇഷ്ടപ്പെടുന്ന സുന്ദരസ്വരം... അദ്ദേഹത്തിന്റെ നാല്പത്തിമൂന്നാം ജന്മദിനമായിരുന്നു ഇന്നലെ...
സിക്കിൾ കുഞ്ഞുമണി, സിക്കിൾ നീല- സിക്കിൾ സിസ്റ്റേഴ്സ് എന്നു പ്രശസ്തരായ പുല്ലാങ്കുഴൽ വാദകർ. ഇരുവരുംചേർന്ന് ഒരിക്കൽ കുഞ്ഞുമണിയുടെ അഞ്ചുവയസുകാരനായ പേരക്കുട്ടിയോട് ഒരു പാട്ടുപാടാൻ ആവശ്യപ്പെട്ടു. അല്പനേരം ശങ്കിച്ചുനിന്നശേഷം അവനൊരു സിനിമാപ്പാട്ടുപാടി.
അതിന്റെ ഭംഗികണ്ട് മുത്തശിമാർ അത്ഭുതപ്പെട്ടു. കുടുംബത്തിൽ മിക്കവാറും എല്ലാവർക്കും അവർ പുല്ലാങ്കുഴൽ പരിശീലനം നൽകിയിരുന്നു. എന്നാൽ അന്ന് ഇരുവരും ഒരുമിച്ചു തീരുമാനിച്ചു- ഇവൻ വായ്പ്പാട്ടു പഠിക്കട്ടെ.
ബാക്കി സിക്കിൾ ഗുരുചരണ്‍ എന്ന ആ പേരക്കുട്ടി പറയും: "സംഗീതം എന്റെ ചുറ്റുമുണ്ടായിരുന്നു. വീട്ടിലെത്തുന്ന കുട്ടികളെ അമ്മ പുല്ലാങ്കുഴൽ പഠിപ്പിച്ചിരുന്നു, എന്റെ സഹോദരിയേയും. മുറിയുടെ ഒരു മൂലയിലിരുന്ന് എല്ലാം കണ്ടുംകേട്ടും അറിയാൻ എനിക്കിഷ്ടമായിരുന്നു. മുത്തശിമാരുടെ കച്ചേരികൾ നടക്കുന്ന വേദികളിലും പോകും. എനിക്കു പാടാനാകുമെന്ന് ആദ്യം തിരിച്ചറിഞ്ഞത് അവരാണ്. അവരുടെയും, പുല്ലാങ്കുഴൽ വായിച്ചിരുന്ന വീട്ടിലെ മറ്റാരുടെയും കാല്പാടുകൾ ഞാൻ പിന്തുടരേണ്ടെന്ന് അവർ ആഗ്രഹിച്ചു. അങ്ങനെയാണ് ഞാൻ പാട്ടിന്റെ ലോകത്തെത്തിയത്'.
പാട്ടുപഠിച്ചുതുടങ്ങിയ സമയത്തുതന്നെ ഗുരുചരണിന്റെ കുടുംബത്തിന് ചെന്നൈയിൽനിന്ന് ഹൈദരാബാദിലേക്കു താമസം മാറേണ്ടിവന്നു. പഠനം മുടങ്ങാതിരിക്കാൻ അമ്മ മൈഥിലി ചന്ദ്രശേഖരൻ ബാലപാഠങ്ങൾ പകർന്നുകൊടുത്തിരുന്നു. ജനപ്രിയ കൃതികൾ അങ്ങനെ പാടിത്തുടങ്ങി. സഹോദരി പുല്ലാങ്കുഴലിൽ വായിക്കുന്ന പാഠങ്ങൾ ഗുരുചരണ്‍ പാടാനും തുടങ്ങി.
വീണ്ടും ചെന്നൈയിൽ
ഗുരുചരണിന്റെ എട്ടാം വയസിൽ, 1990-ലാണ് കുടുംബം ചെന്നൈയിൽ തിരിച്ചെത്തുന്നത്. സിക്കിൾ സഹോദരമാർ ഉടനെ അവനുവേണ്ടി ഗുരുവിനെ കണ്ടെത്തി- ദണ്ഡപാണി ദേശികരുടെയും ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും ശിഷ്യനായ വൈഗൈ എസ്. ജ്ഞാനസ്കന്ദനെ. ഗുരുചരണിന് കൃത്യനിഷ്ഠയോടെയുള്ള അഭ്യസനം അദ്ദേഹം ഉറപ്പാക്കി.
ബിരുദപഠനത്തിന് ചെന്നൈ രാമകൃഷ്ണ മിഷൻ വിവേകാനന്ദ കോളജിൽ എത്തിയശേഷമാണ് താൻ പാടാൻ കൊള്ളാമെന്നു തോന്നിയതെന്ന് ഗുരുചരണ്‍ ഓർമിക്കുന്നു. സംഗീതത്തോടു പ്രിയമുള്ള ഒരു സുഹൃദ്സംഘത്തെ കിട്ടി.
അവർ സംഗീതസഭകൾതോറും കച്ചേരികൾ കേട്ടുനടന്നു. മഹാപ്രതിഭകളുടെ കാസറ്റുകൾ കൈമാറി, അവരുടെ ശൈലികളെക്കുറിച്ചു ചർച്ചചെയ്തു. പിന്നീടു ഗൗരവമായി പാടാൻ തുടങ്ങിയപ്പോൾ ഇതെല്ലാം തന്നെ സഹായിച്ചുവെന്ന് ഗുരുചരണ്‍ പറയുന്നു.
"ശ്രോതാക്കൾ പുതുമയുള്ളതു തേടി എന്റെ പാട്ടുകേൾക്കാൻ വന്നുതുടങ്ങി. നല്ല അഭിപ്രായങ്ങൾ വന്നു. സംഗീതത്തെ കൂടുതൽ ഗൗരവത്തോടെ ഉൾക്കൊള്ളണമെന്ന് എനിക്കു മനസിലായി. കൂടുതൽ പേർ വിളിച്ചു. ചെറിയ വേദികൾ, ക്ഷേത്രങ്ങൾ, വിവാഹച്ചടങ്ങുകൾ... ഓരോ അവസരവും ഓരോ പാഠങ്ങളായിരുന്നു. ഇനിയും എത്ര നന്നാക്കണമെന്ന പാഠങ്ങൾ'. ആ പാഠങ്ങൾ അദ്ദേഹം ഏറ്റവും മികവോടെതന്നെ പഠിച്ചു.
സിനിമാപ്പാട്ട് കൊള്ളാം
ഒരു സാധാരണ സംഗീതാസ്വാദകൻ എങ്ങനെയാണ് കർണാടക സംഗീതത്തിന്റെ ആഴങ്ങളിലേക്ക് എത്തേണ്ടതെന്ന് ഒരിക്കൽ ഗുരുചരണിനോടു ചോദിച്ചു. ഉത്തരം രസകരമായിരുന്നു- സിനിമാ സംഗീതം ശരിക്കും ഒരു മികച്ച സ്റ്റാർട്ടിംഗ് പോയിന്റാണ്.
ഒരു സിനിമാപ്പാട്ടു മൂളുന്നതു കേട്ടിട്ടാണ് എനിക്കു പാടാനാവുമെന്ന് എന്റെ മുത്തശിമാർക്ക് തോന്നിയത്. പാട്ടിലെ സ്വരങ്ങളും താളവും ഒന്നു മനസിരുത്തി കേട്ടാൽ ശ്രോതാക്കൾക്ക് എളുപ്പമാണ്. ദിവസവും അരമണിക്കൂർ മാറ്റിവച്ചാൽമതി.
സിനിമാപ്പാട്ടിലെ ഒരു രാഗം മനസിലാക്കുക. കർണാടക സംഗീതത്തിൽ അത് എങ്ങനെയൊക്കെയാണ് പ്രയോഗിക്കുന്നതെന്നു കേൾക്കുക. അതിനു ഹിന്ദുസ്ഥാനിയുമായുള്ള സാമ്യങ്ങൾ തേടുക. ഒരു താളം തിരിച്ചറിഞ്ഞ്, എങ്ങനെയാണ് ആ താളം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് മനസിലാക്കുക- ധാരാളമായി. ഇതു പതിവായി ചെയ്താൽ സംഗീതം കൂടുതൽ മികച്ച അനുഭവമാകും സമ്മാനിക്കുക- ഗുരുചരണ്‍ പറയുന്നു.
ഇളയരാജായുടെ വലിയ ആരാധകൻകൂടിയാണ് അദ്ദേഹം. സെലിബ്രേറ്റിംഗ് ഇളയരാജാ എന്ന പേരിൽ നടത്തിയ സംഗീതപരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുത്തം പുതു കാലൈ എന്ന സിനിമയിലും അഭിനയിച്ചു. ബി. കൃഷ്ണമൂർത്തിയുടെ കീഴിൽ പഠനംതുടരുന്ന ഗുരുചരണിൽനിന്നുള്ള പുതുമകൾക്കായി ആസ്വാദകലോകം ചെവികൂർപ്പിക്കുന്നു.
ഹരിപ്രസാദ്
കരിക്കിൽ വിളഞ്ഞ സ്വപ്നങ്ങൾ
മാർച്ചിൽ പരീക്ഷാ സമയത്തു വഴിയോരത്തെ കടയിൽ ഇരുന്നു പഠനം. ഒരുപാട് മഴയും വെയിലും അതിനിടെ വന്നുപോയി. പക്ഷേ, ആഷിക് കു
കുഞ്ഞുകുഞ്ഞ് സന്തോഷങ്ങൾ
അതിനിടയിലാണ് ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്കു വരാൻ പോകുന്നു എന്ന സന്തോഷ വർത്തമാനം. കുട്ടികളെ ഏറെ ഇഷ്ടമായിരുന
ലതയുടെ ഇഷ്ടഗായിക, ആഷയുടേയും!
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്.
രചന, സംഗീതം, ആലാപനം: എഐ!
ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ അടുത്തതായി എഐ എഴുതി ഈണമിട്ട ഗാനം കേള്‍ക്കാം, പാടിയത് എഐ...- ഇങ്ങനെയ
കേൾക്കേണ്ട ശബ്ദം
രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെ
നാലര ലക്ഷത്തിൽ ഒരുവൻ!
പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷ
ശബ്ദാന്തരീക്ഷം!
പുതിയ ശബ്ദങ്ങളെ സ്നേഹപൂർവം പോക്കറ്റിലാക്കാൻ അലയുന്ന ഒരാളുണ്ട് തൃശൂരിൽ. പലയിടങ്ങളിൽ സഞ്ചരിച്ച് പൂത്തോളിലെ വീടിനു മ
പാട്ടിന്റെ ശാരദപുഷ്പവനം
ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയ
ആയിരം ചിറകുള്ള ചിത്രശലഭങ്ങൾ
ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയി
മകന്റെ ട്രോൾ അപ്പന്റെ പുസ്തകം!
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനു
കല്ലും മുള്ളും കലയ്ക്കു മെത്തൈ!
"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യ
വെള്ളം കണ്ടാൽ നീന്തും കുതിര
നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലി
ഗുരു എന്ന അഭിമാനം
നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമാ
ഇരുൾമറയിലെ വിജയഗാഥ
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പര
നമ്മൾ അറിയാത്ത ഈശ്വർ മാൽപെ
65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത
You Surprised me!
മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ
മാർത്തോമ്മാശ്ലീഹ ഇന്ത്യയിൽ
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പ
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
കരിക്കിൽ വിളഞ്ഞ സ്വപ്നങ്ങൾ
മാർച്ചിൽ പരീക്ഷാ സമയത്തു വഴിയോരത്തെ കടയിൽ ഇരുന്നു പഠനം. ഒരുപാട് മഴയും വെയിലും അതിനിടെ വന്നുപോയി. പക്ഷേ, ആഷിക് കു
കുഞ്ഞുകുഞ്ഞ് സന്തോഷങ്ങൾ
അതിനിടയിലാണ് ഒരു കുഞ്ഞ് തങ്ങളുടെ ജീവിതത്തിലേക്കു വരാൻ പോകുന്നു എന്ന സന്തോഷ വർത്തമാനം. കുട്ടികളെ ഏറെ ഇഷ്ടമായിരുന
ലതയുടെ ഇഷ്ടഗായിക, ആഷയുടേയും!
നീണ്ടകാലത്തെ ഇടവേളയ്ക്കുശേഷം കുംഭമേളയിലെ സാംസ്കാരിക പരിപാടികളുടെ വേദിയിലാണ് സാധനാ സർഗത്തെ ആരാധകർ കാണുന്നത്.
രചന, സംഗീതം, ആലാപനം: എഐ!
ശ്രോതാക്കളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങളില്‍ അടുത്തതായി എഐ എഴുതി ഈണമിട്ട ഗാനം കേള്‍ക്കാം, പാടിയത് എഐ...- ഇങ്ങനെയ
കേൾക്കേണ്ട ശബ്ദം
രണ്ടു മുതിർന്ന വ്യക്തികൾ പുനർവിവാഹം ചെയ്തു പുതിയൊരു കുടുംബജീവിതം നയിക്കാൻ തുടങ്ങിയാൽ സമൂഹം എങ്ങനെ പ്രതികരിക്കുമെ
നാലര ലക്ഷത്തിൽ ഒരുവൻ!
പതിനൊന്നു വയസുകാരൻ ജിസ്മോൻ സണ്ണി ലോഗോസ് ക്വിസ് ജേതാവ് എന്നു കേട്ടപ്പോൾ അന്പരന്നവരും അദ്ഭുതപ്പെട്ടവരും നിരവധി. വർഷ
ശബ്ദാന്തരീക്ഷം!
പുതിയ ശബ്ദങ്ങളെ സ്നേഹപൂർവം പോക്കറ്റിലാക്കാൻ അലയുന്ന ഒരാളുണ്ട് തൃശൂരിൽ. പലയിടങ്ങളിൽ സഞ്ചരിച്ച് പൂത്തോളിലെ വീടിനു മ
പാട്ടിന്റെ ശാരദപുഷ്പവനം
ഒരു നാടിന്റെ പേരുചേർത്തു കോകിലമെന്നും വാനന്പാടിയെന്നും വിശേഷണം കേൾക്കാൻ ചില്ലറ കഴിവൊന്നും പോരാ. അസാമാന്യ പ്രതിഭയ
ആയിരം ചിറകുള്ള ചിത്രശലഭങ്ങൾ
ഈ വീൽ ചെയറിൽ ഇരുന്നു നിന്നെക്കൊണ്ട് മെഴുകുതിരി ഉണ്ടാക്കാനോ കുടയുണ്ടാക്കാനോ ഒക്കെയേ കഴിയൂ. അതുകൊണ്ട് വൊക്കേഷണൽ ട്രെയി
മകന്റെ ട്രോൾ അപ്പന്റെ പുസ്തകം!
പാലായ്ക്കു സമീപം പ്രവിത്താനം തോട്ടുപുറത്തു വീട്ടിലെ ഒരു സായാഹ്നം. വിനായക് നിര്‍മലും മക്കളായ ഫ്രാന്‍സിസ് ലിയോയും യൊഹാനു
കല്ലും മുള്ളും കലയ്ക്കു മെത്തൈ!
"വല്ലഭനു പുല്ലും ആയുധം' എന്നു കേട്ടിട്ടല്ലേയുള്ളൂ, എന്നാൽ, ശ്രീജ കളപ്പുരയ്ക്കൽ എന്ന യുവകലാകാരിയെ കണ്ടാൽ മതി, അതു സത്യ
വെള്ളം കണ്ടാൽ നീന്തും കുതിര
നീന്തൽക്കുളത്തിലിറങ്ങിയാൽ കുറച്ചുനേരം നീന്താമെന്നല്ലാതെ എന്തു സാധിക്കുമെന്നു ചിന്തിച്ച കുട്ടനാട്ടുകാരെ സർക്കാർ ജോലി
ഗുരു എന്ന അഭിമാനം
നവരാത്രിക്കാലമായി. നാദരൂപിണിക്കു മുന്നിൽ സംഗീതത്തിന്റെ ആയിരം ചെരാതുകൾ തെളിയുന്ന കാലം. വിദ്യാരംഭദിനത്തിൽ ആയിരമാ
ഇരുൾമറയിലെ വിജയഗാഥ
ബൗദ്ധിക വെല്ലുവിളിയോടെ ജനിച്ച ഏക മകൻ അഖിലുമായി ആശുപത്രികൾ കയറിയിറങ്ങുന്നതിനിടെയാണ് ജാസ്മിന്റെ കണ്ണിൽ ഇരുൾ പര
നമ്മൾ അറിയാത്ത ഈശ്വർ മാൽപെ
65 പേരുടെ ജീവൻ രക്ഷിച്ചു, നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ കണ്ടെത്തി, ആരും ഭയക്കുന്ന ആഴങ്ങളിലേക്ക് തികഞ്ഞ ചങ്കൂറ്റത
You Surprised me!
മലയാളി ഇനിയും വേണ്ടത്ര തിരിച്ചറിയാതെപോയ എഴുത്തുകാരൻ, മനഃശാസ്ത്രപണ്ഡിതൻ, അധ്യാപകൻ, അന്താരാഷ്ട്ര തലത്തിൽ ബെസ്റ
മാർത്തോമ്മാശ്ലീഹ ഇന്ത്യയിൽ
മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ വന്നോയെന്നു ഖണ്ഡിതമായി പറയാൻ സാധിക്കുമോ? ഈ ചോദ്യത്തിനുള്ള പണ്ഡിതോചിതമായ ഉത്തരമാണ് പ
ഫൂട്ടേജ് ഓഫ് ഗായത്രി
മഹേഷിന്റെ പ്രതികാരം, മായാനദി, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ സിനിമകളുടെ എഡിറ്റര്‍ സൈജു ശ്രീധരന് സംവിധാനം ചെയ്ത ആദ്യ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
Latest News
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
ഭാരതാംബാ വിവാദം: സാമൂഹികമാധ്യമത്തിൽ പ്രതികരിച്ച വിഎസ്എസ്സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊച്ചിയിൽ ലഹരി ഇടപാടുകാരി പിടിയിൽ
തമിഴ്നാട് കസ്റ്റഡി മരണം; കേസ് ഏറ്റെടുത്ത് സിബിഐ
നാലു വയസുകാരിയെ പീഡിപ്പിച്ചു; യുപി സ്വദേശി കർണാടകയിൽ പിടിയിൽ
Latest News
തടവുകാരന് വയറുവേദന; ശസ്ത്രക്രിയയിലൂടെ മൊബൈൽ ഫോൺ പുറത്തെടുത്തു
ഭാരതാംബാ വിവാദം: സാമൂഹികമാധ്യമത്തിൽ പ്രതികരിച്ച വിഎസ്എസ്സി ഉദ്യോഗസ്ഥന് സസ്പെൻഷൻ
കൊച്ചിയിൽ ലഹരി ഇടപാടുകാരി പിടിയിൽ
തമിഴ്നാട് കസ്റ്റഡി മരണം; കേസ് ഏറ്റെടുത്ത് സിബിഐ
നാലു വയസുകാരിയെ പീഡിപ്പിച്ചു; യുപി സ്വദേശി കർണാടകയിൽ പിടിയിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top