മോഹൻ‌ദാസ് കരംചന്ദ് ഗാന്ധി (1869-1948)
Wednesday, October 2, 2019 12:26 AM IST
1869 ഒക്‌ടോബർ 2: കത്തിയവാഡിലെ പോർബന്ദറിൽ ജനനം. അച്ഛൻ പോർബന്ദറിൽ ദിവാനായിരുന്ന കരംചന്ദ്. അമ്മ പുത്‌ലിബായി.

1876: രാജ്കോട്ടിലേക്കു താമസം മാറ്റി. പ്രൈമറി സ്കൂൾ പഠനം തുടങ്ങി.

1881: രാജ്കോട്ടിലെ ആൽഫ്രഡ് ഹൈസ്കൂളിൽ വിദ്യാർഥി.

1883: വിവാഹം. വധു കസ്തൂർബ.

1888: ഉന്നതവിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടിലേക്ക്. സെപ്റ്റംബർ നാലിന് മുംബൈയിൽനിന്നു തിരിച്ചു. ഒക്‌ടോബർ 28-ന് ലണ്ടനിലെത്തി.

1891: ജനുവരി 12 - ബാരിസ്റ്റർ പരീക്ഷ പാസായി. ജൂലൈ ആറിന് ഇന്ത്യയിൽ തിരിച്ചെത്തി. ബോംബെ ഹൈക്കോടതിയിൽ പ്രാക്‌ടീസ് ആരംഭിച്ചു.

1893: ദക്ഷിണാഫ്രിക്കയിൽ ഒരു വ്യവസായിയുടെ കേസ് വാദിക്കാൻ പോയി. ഡർബനിൽ എത്തിയ ഗാന്ധിജിക്ക് ഇന്ത്യക്കാരോടുള്ള വിവേചനം അനുഭവിക്കേണ്ടിവന്നു.

1894 ഓഗസ്റ്റ് 22: നേപ്പാൾ ഇന്ത്യൻ കോൺഗ്രസ് രൂപീകരിച്ചു. ഗാന്ധിജി സെക്രട്ടറി.

1895: ദക്ഷിണാഫ്രിക്കയിൽ കരാർ തൊഴിലാളികൾക്കു കാലാവധിക്കുശേഷം തുടരാൻ നികുതി ചുമത്തുന്ന ബില്ലിനെതിരേ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കു ഗാന്ധിജി നിവേദനം നൽകി. ബിൽ രാജ്ഞി വിലക്കി.

1895 ഡിസംബർ 12: വർണവിവേചനമടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചുള്ള ലഘുലേഖ (ദക്ഷിണാഫ്രിക്കയിലെ ഓരോ ബ്രിട്ടീഷുകാരനോടും) പ്രസിദ്ധീകരിച്ചു.

1896: ഇന്ത്യയിൽ വന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ ഇവിടെ ശ്രദ്ധയിൽപ്പെടുത്തി. കുടുംബത്തെ ഡർബനിലേക്കു കൊണ്ടുപോയി (1897 ജനുവരി 13).

1897-1901: നേറ്റാൾ പ്രവിശ്യയിൽ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ നേതൃത്വം നൽകി.

1901: ഇന്ത്യയിൽ മടങ്ങിവന്നു. കോൽക്കത്തയിലെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്തു. പക്ഷേ ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാർ ആവശ്യപ്പെട്ടതിനാൽ 1902-ൽ മടങ്ങിപ്പോയി.

1903: ഇന്ത്യൻ ഒപ്പീനിയൻ പത്രം തുടങ്ങി.

1904 ഡിസംബർ: ജോൺ റസ്കിന്‍റെ അൺടു ദിസ് ലാസ്റ്റ് എന്ന ഗ്രന്ഥത്തിൽ ആകൃഷ്ടനായി. അതിലെ ആശ‍യങ്ങൾ പ്രായോഗികമാക്കാൻ ഫീനിക്സിൽ ആശ്രമം തുടങ്ങി.

1906-13: ഇന്ത്യക്കാരെ വേരോടെ നശിപ്പിക്കുന്ന ഏഷ്യാറ്റിക് രജിസ്ട്രേഷൻ നിയമം ദക്ഷിണാഫ്രിക്കയിൽ. ഇത് ഓർഡിനൻസ് ആയി വന്നപ്പോൾ മുതൽ എതിർത്തിട്ടും ഫലമുണ്ടായില്ല. നിയമം നടപ്പായി. അതനുസരിച്ച് രജിസ്റ്റർ ചെയ്യാത്തതിന് ഗാന്ധിജിക്കെതിരേ കേസ്.

1908 ജനുവരി പത്തിന് രണ്ടുമാസത്തെ തടവുശിക്ഷ വിധിച്ചു. ഗാന്ധിജിയുടെ ആദ്യ ജയിൽവാസം. 20 ദിവസത്തിനു ശേഷം ജനറൽ സ്മട്സിന്‍റെ ഭരണകൂടം ഗാന്ധിജിയുമായി ഒത്തുതീർപ്പുണ്ടാക്കി. ജയിലിൽനിന്നു വിട്ടു. സ്മട്സ് വ്യവസ്ഥകൾ പാലിച്ചില്ല. വീണ്ടും അറസ്റ്റ്, ശിക്ഷ.

1913-ൽ ഭരണകൂടം വഴങ്ങി. രജിസ്ട്രേഷൻ നിയമത്തിന്‍റെ അലകും പിടിയും മാറ്റി.

1914: ഗാന്ധിജി ഇന്ത്യയിലേക്കു മടങ്ങി. മഹാത്‌മാ എന്ന വിശേഷണം ലഭിച്ചു.

1915 ജനുവരി 9: ഗാന്ധിജിയും കസ്തൂർബയും ഇന്ത്യയിൽ തിരിച്ചെത്തി. 12-ന് മുംബൈയിൽ ഗാന്ധിജിക്കു സ്വീകരണം. രാജ്യമാകെ തീവണ്ടിയിൽ പര്യടനം നടത്തി.

1915 മേയ് 20: അഹമ്മദാബാദിൽ സത്യഗ്രഹ ആശ്രമം സ്ഥാപിച്ചു.

1916 ഫെബ്രുവരി 6: ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ സ്വദേശി വാദവുമായി ഗാന്ധിജിയുടെ പ്രസംഗം. ആദ്യം പ്രസംഗിച്ച ആനി ബെസന്‍റും അധ്യക്ഷൻ ദർഭംഗ രാജാവും മറ്റു രാജാക്കന്മാരും പ്രസംഗം ബഹിഷ്കരിച്ചു.

1917: കോൽക്കത്ത എഐസിസിയിൽ പങ്കെടുത്തു. ബിഹാറിൽ ചന്പാരനിലെ നീലം കർഷകരുടെ സമരത്തിൽ പങ്കെടുത്ത് സിവിൽ നിയമലംഘനം നടത്തി. കർഷകപ്രശ്നം പരിഹരിക്കാൻ വഴിതെളിഞ്ഞു.


1918 മാർച്ച്: അഹമ്മദാബാദിലെ തുണിമിൽ തൊഴിലാളികളുടെ സമരവും ഖേഡ ജില്ലയിലെ കർഷകപ്രക്ഷോഭവും നയിച്ചു.

1919: രാഷ്‌ട്രീയപ്രവർത്തനം അമർച്ച ചെയ്യുന്ന റൗളറ്റ് നിയമത്തിനെതിരേ പ്രക്ഷോഭം. നിരോധനം ലംഘിച്ചു ഡൽഹിയിൽ പ്രവേശിച്ച് അറസ്റ്റ് വരിച്ചു.

1919 ഏപ്രിൽ 13: ജാലിയൻ വാലാബാഗ് കൂട്ടക്കൊല.

1919: സെപ്റ്റംബറിൽ നവജീവനും (ഗുജറാത്തി) ഒക്‌ടോബറിൽ യംഗ് ഇന്ത്യ (ഇംഗ്ലീഷ്)യും പ്രസിദ്ധീകരണം തുടങ്ങി.

1920: സ്വരാജ് ലക്ഷ്യമാക്കി കോൺഗ്രസ് നിസഹകരണ സമരം തുടങ്ങി.

1922: ബർദോളി എഐസിസി സിവിൽ നിയമലംഘന തീരുമാനം എടുത്തു. ചൗരിചൗരാ ലഹളയെത്തുടർന്നു പിൻവലിച്ചു.

1922 മാർച്ച് 10: ഗാന്ധിജി അറസ്റ്റിൽ. ആറുവർഷത്തെ തടവുശിക്ഷ വിധിച്ചു.

1924 ഫെബ്രുവരി: ജയിൽമോചനം.

1929: വിദേശവസ്ത്ര ബഹിഷ്കരണ സമരം. കോൽക്കത്തയിൽ അറസ്റ്റിലായി.

1929 ഡിസംബർ 31-1930 ജനുവരി 2: പൂർണസ്വരാജിനായി കോൺഗ്രസ് പ്രഖ്യാപനം. ജനുവരി 26 സ്വാതന്ത്ര്യദിനമായി ആചരിച്ചു.

1930 മാർച്ച് 12: ഉപ്പുനിയമം ലംഘിക്കാൻ ദണ്ഡിയാത്ര തുടങ്ങി. ഏപ്രിൽ ആറിന് ഉപ്പുനിയമം ലംഘിച്ചു. മേയ് നാലിന് ഗാന്ധിജി അറസ്റ്റിൽ.

1931 ജനുവരി: ജയിലിൽനിന്നു നിരുപാധിക മോചനം. വൈസ്രോയി ഇർവിൻ പ്രഭുവുമായി സന്ധി. ലണ്ടനിൽ വട്ടമേശ സമ്മേളനം നടത്തി. കോൺഗ്രസിന്‍റെ ഏക പ്രതിനിധി ഗാന്ധിജി. ചർച്ച പരാജയം.

1932 ജനുവരി 4: ഗാന്ധിജി വീണ്ടും അറസ്റ്റിൽ. സിവിൽ നിയമലംഘന സമരം വീണ്ടും. കോൺഗ്രസിനെ നിയമവിരുദ്ധമാക്കി.

1933: മേയിൽ ജയിൽമോചനം. ജൂലൈയിലും ഓഗസ്റ്റിലും വീണ്ടും അറസ്റ്റ്. തടവ്, മോചനം. അഖിലേന്ത്യ ഹരിജൻസേവാ പര്യടനം തുടങ്ങി.

1934 ഒക്‌ടോബർ 29: കോൺഗ്രസിൽനിന്നു രാജിവച്ചു.

1936 ഏപ്രിൽ 30: സേവാഗ്രാമിലേക്കു താമസം മാറ്റി.

1937 ജൂലൈ 7: വാർധയിൽ ഗാന്ധിജിയുടെ സാന്നിധ്യത്തിൽ കോൺഗ്രസ് പ്രവർത്തകസമിതി. പ്രവിശ്യകളിൽ ഭരണം സ്വീകരിക്കാൻ കോൺഗ്രസ് തീരുമാനം.

1939: ത്രിപുര എഐസിസിയിൽ സുഭാഷ് ചന്ദ്രബോസ് പ്രസിഡന്‍റായി. ഒന്നര മാസത്തിനു ശേഷം ബോസ് രാജിവച്ചു. രാജേന്ദ്രപ്രസാദ് പ്രസിഡന്‍റായി.

1940: രണ്ടാം ലോകയുദ്ധത്തിൽ ബ്രിട്ടനെ സഹായിക്കില്ലെന്നു കോൺഗ്രസ്. വ്യക്തിസത്യഗ്രഹം ആരംഭിച്ചു. പ്രമുഖ നേതാക്കൾ അറസ്റ്റിൽ.

1941 ഡിസംബർ- 42 ജനുവരി: ഗാന്ധിജി കോൺഗ്രസ് നേതൃത്വം ഉപേക്ഷിക്കുകയും വീണ്ടും സ്വീകരിക്കുകയും ചെയ്തു.

1942 ഓഗസ്റ്റ് 8: ക്വിറ്റ് ഇന്ത്യ പ്രമേയം കോൺഗ്രസ് പാസാക്കി. പിറ്റേന്നു ഗാന്ധിജി അറസ്റ്റിൽ. കോൺഗ്രസിനെ നിരോധിച്ചു.

1944 ഫെബ്രുവരി 22: കസ്തൂർബാ ഗാന്ധി നിര്യാതയായി.

1946: ഇന്ത്യക്കു സ്വാതന്ത്ര്യം നൽകുന്നതിനു കാബിനറ്റ് മിഷനെ അയച്ചു. ഇടക്കാല ഗവൺമെന്‍റ് ജവഹർലാൽ നെഹറുവിന്‍റെ നേതൃത്വത്തിൽ അധികാരമേറ്റു. ബംഗാളിൽ വർഗീയലഹള. ഇന്ത്യ വിഭജിക്കണമെന്നു മുസ്‌ലിം ലീഗ്.

1947: മൗണ്ട് ബാറ്റൺ പ്രഭു വൈസ്രോയിയായി. ഓഗസ്റ്റ് 14 അർധരാത്രി ഇന്ത്യ സ്വതന്ത്രയായി. വർഗീയലഹള വ്യാപകം. ഗാന്ധിജി ലഹളമേഖലകളിൽ.

1948 ജനുവരി 20: ഡൽഹി ബിർള ഹൗസിൽ ഗാന്ധിജിയുടെ പ്രാർഥനായോഗത്തിൽ ബോംബ് പൊട്ടി. ആർക്കും അപായമില്ല.

1948 ജനുവരി 30: ബിർള ഹൗസിലേക്ക് പ്രാർഥനായോഗത്തിനു പോകുംവഴി നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് മഹാത്മജി രക്തസാക്ഷിയായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.