കർഷകരും സപ്ലൈ ചെയിൻ മോഡലും
Friday, February 19, 2021 12:05 AM IST
കാർഷിക കേരളത്തെ പടുത്തുയർത്തുന്നതിന് കർഷകരും കാർഷികോത്പന്ന വ്യവസായികളും വ്യാപാരികളും മൂന്നു കണ്ണികളുള്ള ഒരു ‘സപ്ലൈ ചെയിൻ’ ആയി പ്രവർത്തിക്കണം. സപ്ലൈചെയിൻ സിസ്റ്റം പ്രകാരം ഓരോ കണ്ണിയും ഏറ്റവും ഉയർന്ന ഗുണനിലവാരത്തിൽ ഏറ്റവും കുറഞ്ഞ ചെലവിൽ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നു. ഇങ്ങനെ ഉണ്ടാവുന്ന സപ്ലൈ ചെയിൻ ലാഭം എല്ലാ കണ്ണികളും പങ്കുവയ്ക്കുന്ന വിധമാണ് കണ്ണികൾ തമ്മിലുള്ള വാങ്ങൽ വില നിശ്ചിക്കുന്നത്. ലോകത്താകമാനമുള്ള ഒട്ടുമിക്ക കമ്പനികളും സപ്ലൈ ചെയിൻ മോഡലിൽ ആണ് പ്രവർത്തിക്കുന്നത്.

കമ്പനികളുടെ വലിപ്പമനുസരിച്ചു കണ്ണികളുടെ എണ്ണം ഒന്ന്, രണ്ട് , മൂന്ന് എന്നിങ്ങനെ തട്ടുകൾ(Tier) ആയി നിശ്ചയിക്കുന്നു. ഇവയോടനുബന്ധിച്ച് സംഭരണശാലകളും ട്രാൻസ്പോർട്ട് സംവിധാനങ്ങളുമടക്കം മറ്റു കണ്ണികൾ ചേർക്കുകയും ചെയ്യും. എല്ലാ കണ്ണികളും ബന്ധിപ്പിച്ച് ഐടി നെറ്റ്‌വർക്ക് ഉണ്ട്. ഇതിലൂടെയാണ് അപ്പപ്പോൾ ഉള്ള വിവരങ്ങളും പണവും ഒഴുകുന്നത്. ബൃഹത്തായ പ്ലാൻ പ്രകാരം ഓരോ കണ്ണിയും പ്രവർത്തിക്കുന്നു. ഒരു സപ്ലൈ ചെയിനിൽ കണ്ണി ആകുന്നതുകൊണ്ടു കർഷകർക്കും കാർഷികോത്പന്ന വ്യവസായികൾക്കും വളരെ പ്രയോജനം കിട്ടുന്നു.

തുടക്കം ശ്രദ്ധിക്കണം

ഒരു ഉത്പന്നം ഉണ്ടാക്കുന്നതിനെക്കാൾ പ്രയാസമേറിയതാണ് അതിന്‍റെ വിൽപ്പനയും പണം പരിക്കലും. ഈ വസ്തുത പഴം, പച്ചക്കറികൾ, കാർഷികവിളകൾ മുതലായവകൊണ്ട് ഉത്പന്നങ്ങൾ ഉണ്ടാക്കുവാൻ മുതിരുന്നവർ മനസിലാക്കേണ്ട അടിസ്ഥാന വസ്തുതയാണ്. കുറെ വിളകൾക്ക് സർക്കാർ താങ്ങുവില നിശ്ചയിച്ചിട്ടുണ്ടെങ്കിലും, അവ സംഭരിച്ച് കേടുകൂടാതെ സൂക്ഷിക്കാനോ വിപണനം ചെയ്യാനോ ഉള്ള സംവിധാനം കേരളത്തിൽ ഇപ്പോഴില്ല. ഇതിന് സർക്കാരിന് ആഗ്രഹം ഉണ്ടെങ്കിലും കോൾഡ് സ്റ്റോറേജ് ഉണ്ടാക്കുന്നതിനും അവ നടത്താനും വളരെയധികം ചെലവുവരും. വളരെ ഭാരിച്ച വാടക കൊടുത്തു വിളകൾ സീസൺ കഴിയുന്നതുവരെ സൂക്ഷിക്കാൻ കർഷകർക്കും കഴിയില്ല.

സാധാരണ ഫീൽഡ് കോൾഡ് സ്റ്റോറേജുകൾ ലോജിസ്റ്റിക്സ് കമ്പനികളാണ് സ്ഥാപിക്കുന്നത്. ഇവർ പല സപ്ലൈ ചെയ്നുകളുടെയും ഒരു കണ്ണി ആണ്. പെട്ടെന്ന് കേടാവുന്ന വിളകൾ അടുത്ത ട്രക്കിന്‍റെ ട്രിപ്പ് വരെ സ്റ്റോർ ചെയ്യുന്നു. ഈ ലോജിസ്റ്റിക്സ് കമ്പനികൾക്ക് മിക്ക എയർ പോർട്ടുകളിലും കോൾഡ് സ്റ്റോറേജുകൾ ഉണ്ട്. ഉദാഹരണത്തിന് സീസണിൽ കിട്ടുന്ന തക്കാളി എല്ലാംതന്നെ ഫീൽഡ് കോൾഡ് സ്റ്റോറേജിലൂടെയാണ് ഫാക്ടറിയിൽ എത്തുന്നത്. അവർ ഉടൻ ടൊമാറ്റോ പൾപ്പ് ഉണ്ടാക്കി ഫാക്ടറി കോൾഡ് സ്റ്റോറേജിൽ സ്റ്റോർ ചെയ്ത് ആവശ്യാനുസരണം ഉപയോഗിക്കുന്നു. സാധാരണ ഫീൽഡ് കോൾഡ് സ്റ്റോറേജിൽ സീസൺ കഴിയുന്നതു വരെ വിളകൾ സ്റ്റോർ ചെയ്യാറില്ല. അതുകൊണ്ട് പഴം, പച്ചക്കറി തുടങ്ങി പെട്ടെന്നു കേടുവരുന്ന വിളകൾക്ക് അർഹിക്കുന്ന വില കിട്ടണമെങ്കിൽ രണ്ടു വഴികളാണുള്ളത്.

എല്ലാം പ്രാദേശികം

ഒരു പ്രദേശത്തെ കർഷകരും വ്യവസായികളും വ്യാപാരികളും ഒത്തൊരുമിച്ചുള്ള ഒരു പദ്ധതിയാണിത്. യൂറോപ്യൻ രാജ്യങ്ങളിലെ പല ചെറിയ ടൗണുകളിൽ ഇവ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ചില മാറ്റങ്ങൾ വരുത്തിയാണ് ‘എല്ലാം പ്രാദേശികം’ പദ്ധതി അവതരിപ്പിക്കുന്നത്. ഈ പദ്ധതിയിൽ ഒരുപ്രദേശത്തു കൃഷിചെയ്യുന്ന വിളകൾകൊണ്ട് ആ പ്രദേശത്തുള്ള ഫാക്ടറിയിൽ, ആ പ്രദേശവാസികളെക്കൊണ്ട് ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ആ പ്രദേശത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങളിൽ കൂടി, ആ പ്രദേശത്തുതന്നെ വിൽപ്പന നടത്തുന്നു. ഓരോ ഉത്പന്നത്തിന്‍റെ ഗുണനിലവാരവും വിലയും ഓരോരുത്തരുടെ ലാഭവും ഈ കൂട്ടായ്മ നിശ്ചയിക്കുന്നു.

ഉദാഹരണത്തിന് ചാലക്കുടി പ്രദേശത്തു കൃഷിചെയ്യുന്ന പഴം പച്ചക്കറികൾ ഉപയോഗിച്ച് ചാലക്കുടി പ്രദേശത്തുള്ള സംരംഭകർ ‘ചാലക്കുടി അഗ്രോ പ്രോഡക്ട്സ്’ ബ്രാൻഡിൽ ഉണ്ടാക്കുന്ന അച്ചാറുകൾ, ജാം, സ്ക്വാഷ് മുതലായവ ചാലക്കുടി പ്രദേശത്തുള്ള എല്ലാ കടകളിലൂടെയും വിൽക്കുന്നു. ഇവ വാങ്ങാൻ ചാലക്കുടിക്കാരെ പ്രേരിപ്പിക്കുന്നു. അതിന്‍റെ ഗുണനിലവാരം മാർക്കറ്റിൽ ഇപ്പോൾ ഏറ്റവും പ്രചാരമുള്ള ബ്രാൻഡിന്‍റെ ഒപ്പവും വില അല്പം താണും ആയിരിക്കണം. ഇതിനു വളരെ ശ്രദ്ധ വേണം. ഒരിക്കലും ഗുണം കുറച്ചും വില കുറച്ചും വിൽക്കരുത്. ഇങ്ങനെ ചാലക്കുടിക്കാർ വിചാരിച്ചാൽ എല്ലാ ചാലക്കുടി കർഷകരെയും സംരംഭകരെയും സഹായിക്കാനും നല്ല ഗുണനിലവാരമുള്ള കാർഷിക ഉത്പന്നങ്ങൾ മാർക്കറ്റിൽ നിലവിലുള്ള വിലയിൽ മേടിക്കാനും സാധിക്കും.

കണ്ണിചേരൽ

വലിയ ഫുഡ് കമ്പനികളുടെ ‘സെമി പ്രോസസ്ഡ് മെറ്റീരിയൽ ‘ സപ്ലൈ ചെയിൻ കണ്ണി ആവുക.
ഈ പദ്ധതി ഏത്തക്ക, കപ്പ, പൈനാപ്പിൾ കർഷകർക്കുവേണ്ടിയാണ്. ഈ വിളകളുടെ ചില ആവശ്യങ്ങൾ താഴെ കൊടുക്കുന്നു:
ബനാന പൗഡർ- ബേബി ഫുഡ്, മിൽക്ക് ഷേക്ക്, ബിസ്്കറ്റ്, കേക്ക്, കോസ്മെറ്റിക്സ്, പഫ്ഡ് ഫുഡ് മുതലായവ.
ഏത്തക്ക തൊലി (പൗഡർ)- വളർത്തുമൃഗ തീറ്റ.
കപ്പ (സ്റ്റാർച്ച് പൊടി ഫുഡ് ഗ്രേഡ്) - ബിസ്കറ്റ്, സോസ്, ബെക്സ്.
കപ്പ (സ്റ്റാർച്ച് പൊടി ഇൻഡസ്ട്രിയൽ ഗ്രേഡ്) - ടെക്സ്റ്റൈൽസ് , ഗാർമെന്‍റ്സ്.
പൈനാപ്പിൾ (പൾപ്പ്) - ജാം, സ്ക്വാഷ്.

വളരെ വലിയ കമ്പനികൾ ആദ്യതട്ടിലുള്ള കമ്പനികളിലൂടെയും മറ്റുള്ളവർ നേരിട്ടും ഇവ മേടിക്കുന്നു. വലിയ കമ്പനികൾക്ക് ഓരോ മെറ്റീരിയലിനും അവരുടെതായ ഗുണനിലവാരവും വിലയും ഉണ്ട്. കൃത്യമായി കൊടുത്താൽ വില സപ്ലൈ ചെയിൻ പേമെന്‍റ് സിസ്റ്റത്തിലൂടെ നിശ്ചിത സമയത്തു ബാങ്കിൽ പണം വന്നുകൊള്ളും. ദൂരെയുള്ള ചെറിയ കമ്പനികൾക്കു കൊടുക്കാതിരിക്കുക. മേല്പറഞ്ഞ രണ്ടു പദ്ധതികളിലും കർഷകരും വ്യസായികളും വളരെ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ താഴെ കൊടുക്കുന്നു:

കർഷകർ

രണ്ടാമത്തെ പദ്ധതിയിൽ രാസവളങ്ങളും കീടനാശിനികളും പൂർണമായി ഒഴിവാക്കുക. പൂർണമായി ജൈവ രീതിയിൽ കൃഷി ചെയ്യുക. കാരണം വ്യവസായിയും കമ്പനിയും തമ്മിലുള്ള സാമ്പിൾ ഇൻസ്പെക്‌ഷൻ പ്ലാൻ പ്രകാരം കെമിക്കൽ നിശ്ചിത അളവിൽ കൂടുതലായാൽ ആ ബാച്ച് മുഴുവൻ നിരാകരിക്കപ്പെടും. കൂടാതെ വിദഗ്ധരുടെ സഹായത്തോടെ എല്ലാ ആഴ്ചകളിലും വിളവെടുക്കാൻ പറ്റിയ മുന്തിയ ഇനം തൈകൾ നടുക. മഴയെ ആശ്രയിക്കാതെ ജലസേചനം ഒരുക്കുക. കൂട്ടായ്മകളിലൂടെ വ്യവസായ സംരംഭത്തിന്ന് മുതിരാതിരിക്കുക. കാരണം ഒരു പ്രഫഷണലിന്‍റെ കഴിവും സമയവും കർഷകർക്കുണ്ടാവില്ല.


വ്യവസായികൾ

ആ പ്രദേശത്തെ ഏറ്റവും കൂടുതൽ വിള കൃഷി ചെയ്യുന്ന രണ്ടു കുടുംബങ്ങളിലെ കഴിവുള്ള രണ്ടു ചെറുപ്പക്കാർ ചേർന്ന് സംരംഭം തുടങ്ങുകയാണ് ഉത്തമം. ഇതുകൊണ്ട് ആദ്യം സ്ഥാപിക്കുന്ന മെഷീൻ കപ്പാസിറ്റിയുടെ പകുതിയിൽ കൂടുതൽ വിള ആവശ്യമുള്ള ഗുണത്തിലും അളവിലും ഉറപ്പിക്കാം. ചെറിയ കർഷകരിൽനിന്നു ഗുണനിലവാരം അനുസരിച്ചു ബാക്കി വാങ്ങുക. ഇവർ അവിടെ കൃഷി ചെയ്യുന്ന വിളകൾകൊണ്ട് ഉണ്ടാക്കാവുന്ന സെമി പ്രോസസ്ഡ് ഉത്പന്നങ്ങൾ, അവ ഉപയോഗിക്കുന്ന കമ്പനികളുടെ സപ്ലൈ ചെയിൻ, ഇപ്പോൾ മേടിക്കുന്ന വില, ഗുണനിലവാരം, മിനിമം സപ്ലൈ ക്വാണ്ടിറ്റി, ഉത്പാദന പ്രോസസ്, മെഷിനറി, ചെലവ്, വരവ് തുടങ്ങിയ എല്ലാകാര്യങ്ങളിലും അറിവു നേടുക. തുടർച്ചയായുള്ള ഗുണനിലവാരം ഉറപ്പുവരുത്തുവാൻ സെമി ഓട്ടോമാറ്റിക് മെഷിനറി തന്നെ വേണം ഉപയോഗിക്കുവാൻ. ഇതിനുശേഷം ഒരു ഉത്പന്നം തെരഞ്ഞെടുക്കുക. അതിനുവേണ്ട മെഷിൻ നിലവിൽ ഉപയോഗിക്കുന്ന ഫാക്ടറികൾ സന്ദർശിച്ച് വേണ്ടത്ര അറിവ് നേടിയതിനുശേഷം മാത്രം വാങ്ങുക.

സെമി ഓട്ടോമേറ്റഡ് പ്രൊഡക്‌ഷന് നേരിട്ട് ബന്ധമുള്ളവ മാത്രം വാങ്ങുക. ബാക്കി ബിൽഡിംഗ് ഉൾപ്പെടെ എല്ലാം വാടകയ്ക്കെടുക്കുക. ഐടി ഉപയോഗിച്ച്, മിനിമം മാൻപവർ കൊണ്ട് ഫാക്ടറി നടത്തുക. ബാക്കി സബ്‌/റേറ്റ് കോൺട്രാക്ട് കൊടുക്കുക.

കോൺട്രാക്ട് മാനുഫാക്ചറിംഗ്

കുരുമുളക്‌, വാനില, ഏലം മുതലായവയെ അടിസ്ഥാനപ്പെടുത്തി സ്ഥലത്തെ വലിയ കർഷകരുടെ കൂട്ടായ്മക്ക് കോൺട്രാക്ട് മാനുഫാക്ചറിംഗ് തുടങ്ങാം. അമേരിക്ക, യൂറോപ്പ് മുതലായ വലിയ വിപണികളിൽ ഉത്പന്നങ്ങൾ കൊടുക്കുന്നത് ലോകമെമ്പാടും ഗ്ലോബൽ സപ്ലൈ ചെയിൻ ഉള്ള വലിയ കമ്പനികളാണ്. ഇതിൽ ഒരു കോൺട്രാക്ട് മാനുഫാക്ച്ചറിംഗ് കണ്ണി ആകുവാൻ വേണ്ട പ്രധാന കാര്യങ്ങൾ താഴെ കൊടുക്കുന്നു.

ഓരോ പ്രമുഖ കമ്പനികളുടെയും ബ്രാൻഡിൽ ആയിരിക്കണം ഉത്പന്നങ്ങൾ ഉണ്ടാക്കേണ്ടത്.
അവർ നിർദേശിക്കുന്ന ശുചിത്വത്തോടുകൂടി ഉത്പന്നങ്ങൾ ഉണ്ടാക്കുക.

അവർ നിർദേശിക്കുന്ന സെമി ഓട്ടോമാറ്റിക് മെഷീനും മറ്റ് ഉപകരണങ്ങളും സ്ഥാപിക്കുക.
വില, സപ്ലൈ ക്വാണ്ടിറ്റി, ഷെഡ്യൂൾ , ഗുണനിലവാരം, സാംപ്ലിംഗ് പ്ലാൻ, തേർഡ് പാർട്ടി സർട്ടിഫിക്കേഷൻ, ട്രെയിസബിലിറ്റി, പെനാൽറ്റി മുതലായവ കോൺട്രാക്ടിൽ ഉണ്ടാകും. ഓരോ ബാച്ചും സാംപ്ലിംഗ് പ്ലാൻ പ്രകാരം ഗുണനിലവാരം പ്രൊഡ്യൂസർ തന്നെ ഉറപ്പുവരുത്തണം. കൂടാതെ ഓരോ ലോഡും തേർഡ് പാർട്ടി ഇൻസ്‌പെക്ടർ ഗുണനിലവാരവും ക്വാണ്ടിറ്റിയും ഉറപ്പുവരുത്തി സർട്ടിഫിക്കറ്റ് നൽകുന്നു. കുരുമുളകുപൊടി, വാനില എസൻസ്, ഏലം മുതലായവകൊണ്ടുള്ള സ്‌പൈസസ് എക്സ്ട്രാക്ട്സ് മുതലായവയ്ക്കു ലോക വിപണിയിൽ വലിയ ആവശ്യമുണ്ട്. ഇവയുടെ വലിയ കർഷകർ കോൺട്രാക്ട് മാനുഫാക്ചറിംഗിന് മുതിരുകയാണെങ്കിൽ കൃഷി വൻ ലാഭമാക്കാം.

വലിയ കർഷകർ ചെയ്യേണ്ടത്

സ്ഥലത്തെ മൂന്നോ നാലോ വലിയ കർഷകർ ചേർന്ന് ഒരു കൂട്ടായ്മ ഉണ്ടാക്കുക. ഇത്, മെഷിൻ കപ്പാസിറ്റിയുടെ 50 ശതമാനത്തിനു മുകളിൽ, രാസവസ്തുക്കൾ ഇല്ലാത്ത നല്ലയിനം വിള ഉറപ്പുവരുത്താനാണ്. തക്കതായ കാരണമില്ലാതെ, സപ്ലൈ നടക്കാതെ വന്നാൽ വലിയ പിഴയൊടുക്കേണ്ടി വരുന്നത് ഒഴിവാക്കുകയും ചെയ്യാം. കൂടാതെ ഉടമസ്ഥരുടെ എണ്ണം കുറഞ്ഞാൽ ഫാക്ടറി നടത്തിപ്പ് എളുപ്പമാണ്. തെരഞ്ഞെടുത്ത ചെറു കർഷകരെ രാസവസ്തുക്കൾ ഇല്ലാത്ത നല്ലയിനം വിള ഉണ്ടാക്കാൻ സഹായിക്കുക. ബാക്കി ആവശ്യമുള്ളവ അവരിൽനിന്നു വാങ്ങുക.

കേരള ഹണി

മിൽമ മോഡലിൽ കുടുംബശ്രീ വഴി ‘കേരള ഹണി’ ഉത്പാദനമെന്നത് മികച്ച ആശയമാണ്. കേരളത്തിൽ ഉടനീളമുള്ള മലയോര പ്രദേശങ്ങളും തോട്ടങ്ങളും തേനീച്ച വളർത്തലിനു പറ്റിയതാണ്. ‘കേരള ഹണി’ എന്ന ബ്രാൻഡിൽ ഗ്ലോബൽ സപ്ലൈ ചെയിൻ വഴിയും ഓൺലൈൻ വഴിയും ലോകം മുഴുവൻ വിൽക്കുവാൻ, മിൽമ യുടെ മാതൃകയിൽ ഒരു സംവിധാനമാണ് വേണ്ടത്.
തുടക്കത്തിൽ അഞ്ച് അംഗങ്ങൾ വീതമുള്ള 100 കുടുംബശ്രീ യൂണിറ്റുകളെ തേനീച്ച വളർത്തലിനു നിയോഗിക്കുക. പിന്നീട് മുഴുവൻ മലയോര പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കാം.

കാർഷിക സർവകലാശാലയുടെയും വിദഗ്ധരുടെയും സഹായത്തോടെ കുടുംബശ്രീ യൂണിറ്റുകൾക്ക് മേൽത്തരം തേനീച്ചകളും കൂടുകളും മറ്റ്‌ ഉപകരണങ്ങളും പരിശീലനവും നൽകുക.
മിൽമയുടെതു പോലെ, വിവിധ ഇടങ്ങളിൽ സംഭരണകേന്ദ്രങ്ങൾ തുടങ്ങുക. ശുചിയുള്ള, പ്രീ- ഫിൽറ്ററിംഗ്, പാസ്ചറൈസിംഗ് , പോസ്റ്റ്-ഫിൽറ്ററിംഗ്, ഓട്ടോമാറ്റിക് ബോട്ടിലിംഗ്/ലേബലിംഗ് മുതലായവ അടങ്ങുന്ന ഒരു സെമി ഓട്ടോമാറ്റിക് പൈലറ്റ് പ്ളാന്‍റ് സ്ഥാപിക്കുക. ഓരോ ബാച്ചിനും, ഒരേ ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സെമി ഓട്ടോമാറ്റിക് ഫാക്ടറി തന്നെ വേണം.

ഫാക്ടറിക്കും പ്രോസസിനും ഇന്‍റർനാഷണൽ സെർട്ടിഫിക്കേഷൻ കരസ്ഥമാക്കുക . ആഗോള വിപണിയിൽ ‘കേരള ഹണി’ വിൽക്കണമെങ്കിൽ ഇവ ആവശ്യമാണ്.

കൂടാതെ ഓരോ ഷിപ്മെന്‍റിനും തേർഡ് പാർട്ടി സർട്ടിഫിക്കേഷനും വേണം. കുടുംബശ്രീ മിഷൻ കൂടാതെ മലയോര പ്രദേശങ്ങളിലും ലോകമെമ്പാടും വളരെ സ്വാധീനമുള്ള ക്രൈസ്തവ സഭയ്ക്കും ഈ ദൗത്യം മലയോര വനിതകൾക്കു വേണ്ടി ഏറ്റെടുക്കാവുന്നതാണ്.

കേരളത്തിൽ കൃഷി ലാഭകരമായി നടത്തണമെങ്കിൽ കർഷകർ തന്നെ മുൻകൈയെടുത്ത് ഗുണമേന്മയുള്ള, മൂല്യവർധിത ഉത്പന്നങ്ങൾ, സെമി ഓട്ടോമാറ്റിക് ഫാക്ടറിയിൽ ഉണ്ടാക്കി, ഐടി നെറ്റ്‌വർക്കിലുടെ ഒരു നല്ല സപ്ലൈ ചെയിനിന്‍റെ ഭാഗമാകണം. കേരളത്തിൽ ഉണ്ടാക്കുന്ന മറ്റു പല ഉത്പന്നങ്ങൾക്കും ഇതു ബാധകമാണ്.

കെ. രാധാകൃഷ്ണൻ
(എറണാകുളത്ത് ഇൻഡസ്ട്രിയൽ കൺസൽട്ടന്‍റാണ് ലേഖകൻ)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.