Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : News

താലിമാല അണിഞ്ഞ് കങ്കണ..! താരത്തിന്‍റെ വിവാഹം കഴിഞ്ഞോ?

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ്. സിനിമകളിലെ പ്രകടനം കൊണ്ടും രാഷ്‌ട്രീയ നിലപാടുകൾകൊണ്ടും വ്യക്തിജീവിതംകൊണ്ടും കങ്കണ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കു കാരണമാകാറുണ്ട്. ഇപ്പോഴിതാ കങ്കണയുടെ ഏറ്റവും പുതിയ ഒരു വീഡിയോയാണ് വൻ തരംഗം സൃഷ്ടിക്കുന്നത്.

മുംബൈയിലെ ഒരു തിയറ്ററിന് പുറത്തുനിന്നുള്ള കങ്കണയുടെ ദൃശ്യങ്ങളാണ് വൈറലായത്. ഒരു സാധാരണ പിങ്ക് ചുരിദാർ ധരിച്ച്, കണ്ണടവച്ച് കാറിലേക്ക് പോകുന്ന കങ്കണയുടെ കഴുത്തിൽ ഒരു താലിയും കൈകളിൽ പച്ച വളകളും ഉണ്ടായിരുന്നു. ചില വീഡിയോകളിൽ നെറ്റിയിൽ സിന്ദൂരം ചാർത്തിയതായും കാണാം.

ഒരു വിവാഹിതയായ സ്ത്രീയുടെ ലുക്കിൽ കങ്കണയെ പെട്ടെന്ന് കണ്ടതോടെ ആരാധകർ ഒന്നടങ്കം ഞെട്ടി. കങ്കണ ആരുമറിയാതെ രഹസ്യമായി വിവാഹം കഴിച്ചോ?, ആരാണ് ആ ഭാഗ്യവാൻ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ ചർച്ചകൾ കൊഴുത്തു.

എന്നാൽ, കങ്കണയുടെ ഈ ലുക്കിന് പിന്നിൽ യാതൊരുവിധ രഹസ്യവുമില്ല എന്നാണ് പിന്നീടു പുറത്തുവന്നത്. റിപ്പോർട്ടുകൾ പ്രകാരം, കങ്കണ തന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ "ക്വീൻ' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ "ക്വീൻ 2' എന്ന സിനിമയുടെ ഷൂട്ടിംഗിലാണ്. മുംബൈയിലെ ഗെയ്റ്റി ഗാലക്‌സി തിയറ്ററിൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു.

ഷൂട്ടിംഗിനിടയിൽ താരത്തിന് പെട്ടെന്ന് ഒരു ദന്തഡോക്ടറെ കാണാൻ പോകേണ്ടി വന്നു. കനത്ത സുരക്ഷയോടെ തിടുക്കത്തിൽ ഇറങ്ങിയതിനാൽ സിനിമയിലെ വേഷവും മേക്കപ്പും മാറ്റാൻ കങ്കണയ്ക്ക് സമയം ലഭിച്ചില്ല. പുറത്ത് പാപ്പരാസികൾ കാത്തുനിൽക്കുന്നുണ്ടെന്ന് താരം അറിഞ്ഞിരുന്നതുമില്ല. കങ്കണ കാറിലേക്ക് കയറിപ്പോയതിന് പിന്നാലെ ഈ വേഷത്തിലുള്ള വീഡിയോ വൈറലാകുകയും അത് രഹസ്യ വിവാഹ വാർത്തയായി പ്രചരിക്കുകയുമായിരുന്നു.

സിനിമയിൽ കങ്കണ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ലുക്കാണിതെന്ന് പിന്നീട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. മാത്രമല്ല ഈ വാർത്തകളോട് പ്രതികരിച്ചുകൊണ്ട് കങ്കണ തന്നെ രംഗത്തെത്തിയിരുന്നു. തനിക്ക് വിവാഹമായിട്ടില്ലെന്നും, താൻ വിവാഹം കഴിക്കുകയാണെങ്കിൽ അത് ലോകം മുഴുവൻ അറിയിച്ചുകൊണ്ട് വളരെ ഗംഭീരമായി മാത്രമേ ചെയ്യുകയുള്ളൂ എന്നും ഒളിച്ചോടിയോ രഹസ്യമായോ വിവാഹം കഴിക്കില്ലെന്നും കങ്കണ വ്യക്തമാക്കി.

സിനിമയിലെ വേഷത്തിന്‍റെ പേരിലാണ് ഈ പുതിയ വിവാഹ വാർത്ത പ്രചരിച്ചതെങ്കിലും, കങ്കണയുടെ പ്രണയ ജീവിതം മുന്പം വലിയ രീതിയിൽ ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. കങ്കണ സിനിമയിലെത്തുന്ന തുടക്കകാലത്ത് പ്രായത്തിൽ വളരെ മുതിർന്നതും വിവാഹിതനുമായ നടൻ ആദിത്യ പഞ്ചോളിയുമായി പ്രണയത്തിലായിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു.

പിന്നീട് ഈ ബന്ധം കടുത്ത മാനസിക-ശാരീരിക പീഡനങ്ങളിലാണ് അവസാനിച്ചതെന്ന് കങ്കണ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

'രാസ് 2' എന്ന ചിത്രത്തിൽ ഒന്നിച്ച് അഭിനയിക്കുന്ന സമയത്ത് നടൻ ശേഖർ സുമന്‍റെ മകനായ അധ്യായൻ സുമനുമായി കങ്കണ പ്രണയത്തിലായി. എന്നാൽ, ഈ ബന്ധം അധികനാൾ നീണ്ടുനിന്നില്ല. കങ്കണ തന്നെ മന്ത്രവാദത്തിന് ഇരയാക്കിയെന്നും കഠിനമായി പീഡിപ്പിച്ചെന്നും പിൽക്കാലത്ത് അധ്യായൻ ആരോപിച്ചത് വലിയ വിവാദമായിരുന്നു.

ബോളിവുഡിനെ തന്നെ പിടിച്ചുലച്ച ഏറ്റവും വലിയ വിവാദ പ്രണയമായിരുന്നു കങ്കണയും ഋതിക് റോഷനും തമ്മിലുണ്ടായിരുന്നത്. "ക്രിഷ് 3' എന്ന ചിത്രത്തിന്‍റെ സമയത്ത് തങ്ങൾ പ്രണയത്തിലായിരുന്നുവെന്നും ഋതിക് തനിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും കങ്കണ അവകാശപ്പെട്ടു. എന്നാൽ ഋതിക് ഇത് പൂർണമായും നിഷേധിക്കുകയും കങ്കണയ്ക്ക് മാനസിക പ്രശ്നങ്ങളാണെന്ന് ആരോപിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുകാലമായി ഒരു വിദേശിയായ ബിസിനസുകാരനുമായി കങ്കണ പ്രണയത്തിലാണെന്ന് ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

NRI

ദേശീയ യുവോത്സവം: കേരളത്തെ പ്രതിനിധീകരിച്ച് 60 പേർ പങ്കെടുക്കും

ന്യൂഡൽഹി: 29-ാമത് ദേശീയ യുവോത്സവത്തിന്‍റെ ഭാഗമായി ഈ മാസം ഒമ്പത് മുതൽ 12 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിക്കുന്ന വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ 60 യുവതീയുവാക്കൾ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ വിജയികളായ 34 പേരും സംസ്ഥാന കേരളോത്സവത്തിൽ വിജയികളായ 23 പേരും ഡിസൈൻ ഭാരത്തിൽ വിജയികളായ രണ്ട് പേരുമടങ്ങുന്നതാണ് കേരളം സംഘം.

മേരാ യുവ ഭാരത് പോർട്ടലിൽ കസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ഒരു ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിൽ വിജയികളായ 35 യുവതീ യുവാക്കളാണ് സംഘത്തിലുള്ളത്.

ദേശീയ മത്സരത്തിൽ ഇവർ കേരളത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുത്ത 10 വിഷയങ്ങളിൽ വികസിത ഭാരതത്തെ കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കും. ദേശീയ യുവജന ദിനമായ ജനുവരി 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവതീയുവാക്കളെ അഭിസംബോധന ചെയ്യും.

കേരള സംഘം ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നു കേരള എക്സ്പ്രസിലും രാജധാനി എക്സ്പ്രസിലുമാണ് യാത്ര തിരിക്കുന്നത്. സംഘം 15നു തിരിച്ചെത്തും.

NRI

ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ രണ്ട് സ്റ്റോറുകൾ കൂടി ഉദ്ഘാടനം ചെയ്തു

കുവൈറ്റ് സിറ്റി: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്‍റെ രണ്ട് സ്റ്റോറുകൾ കൂടി കുവൈറ്റിൽ പ്രവർത്തനമാരംഭിച്ചു. റിഗെെ, ജലീബ് എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകൾ ഉദ്ഘാടനം ചെയ്തത്.

ഇതോടെ കുവൈറ്റിലെ സ്റ്റോറുകളുടെ എണ്ണം 48 ആയി ഉയർന്നു. ഇതിലൂടെ കുവൈറ്റ് വിപണിയിൽ ഗ്രാൻഡ് ഹൈപ്പറിന്‍റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടും.

റിഗെെ (2) സ്റ്റോർ ടെസ്‌ല എൻജിനിയറിംഗ് ചെയർമാൻ ചെറിയാൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ ചെലാട്യും ലാംകോ എൻജിനിയറിംഗ് മാനേജിംഗ് ഡയറക്ടർ മിസ്റ്റർ അമാനുള്ള എന്നിവരും സന്നിഹിതരായിരുന്നു.

ആദ്യ വിൽപ്പന കുവൈറ്റ് റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി നിർവഹിച്ചു. ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ സീനിയർ മാനേജ്മെന്‍റും ജീവനക്കാരും പങ്കെടുത്തു. മുഹമ്മദ് സുനീർ (സിഇഒ), തെഹ്സീർ അലി (ഡിആർഒ), മുഹമ്മദ് അസ്‌ലം (സിഒഒ) എന്നിവരും സന്നിഹിതരായിരുന്നു.

 

National

അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കി

 ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ വാര്‍ത്തകൾ വിലക്കിയ ഉത്തരവ് ഡൽഹി രോഹിണി കോടതി റദ്ദാക്കി. സിവില്‍ കോടതിയുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് നാല് മാധ്യമപ്രവർത്തകരെ വാർത്ത നൽകുന്നതിൽ നിന്നും വിലക്കിയ ഉത്തരവ് കോടതി റദ്ദാക്കിയത്.

രവി നായർ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. എതിർകക്ഷികൾക്ക് വാദം കേൾക്കാൻ അവസരം നൽകാത്തതിനാൽ ഉത്തരവ് നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

മാധ്യമപ്രവർത്തകരായ രവി നായർ, അബിർ ദാസ്‌ഗുപ്ത, അയ്സ്കാന്ത് ദാസ്, ആയുഷ് ജോഷി എന്നിവർ നൽകിയ അപ്പീലിലാണ് രോഹിണി കോടതിയിലെ ജില്ലാ ജഡ്ജി ആശിഷ് അഗർവാൾ നിർണായക ഉത്തരവിട്ടത്.

അദാനിക്കെതിരായ ലേഖനങ്ങൾ വളരെക്കാലമായി പരസ്യമായി ലഭ്യമാണെന്നും അതിനാൽ, സിവിൽ ജഡ്ജി അവ നീക്കം ചെയ്യാൻ ഉത്തരവിടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരുടെ വാദം കേൾക്കണമായിരുന്നെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങൾ നീക്കം ചെയ്യാനായിരുന്നു കോടതിയുടെ ഉത്തരവ്. അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താനും പ്രതികൾ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.

Latest News

Corehub Up