Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Airports

കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്ന് പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽനിന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം. 14 കേസുകളിലായാണ് എട്ടു കിലോ സ്വര്‍ണം പിടിച്ചെടുത്തത്. വിവിധ സംഭവങ്ങളില്‍ ആറു മലയാളികളടക്കം ഒമ്പത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

റവന്യു ഇന്‍റലിജന്‍സും കേരള പോലീസും കസ്റ്റംസുമായി ചേര്‍ന്നു നടത്തിയ മികച്ച ഏകോപനവും സഹകരണവുമാണ് പല കേസുകളിലും സ്വര്‍ണം പിടികൂടാന്‍ സഹായകമായതെന്ന് കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനായി യാത്രക്കാരുടെ പ്രൊഫൈലിംഗും ഇന്‍റലിജന്‍സ് നിരീക്ഷണവും കസ്റ്റംസ് കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയും പ്രത്യേകം തയാറാക്കിയ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചും ശരീരത്തിനുള്ളിലും വിമാനത്തിന്‍റെ സീറ്റുകള്‍ക്കുള്ളിലും കടത്തിക്കൊണ്ടുവരാനുമാണ് കള്ളക്കടത്തുകാര്‍ പ്രധാനമായും ശ്രമിക്കുന്നത്.

രാജ്യത്തിന്‍റെ സാമ്പത്തികതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും സ്വര്‍ണക്കള്ളക്കടത്ത് തടയുന്നതിനും കസ്റ്റംസ് പ്രതിജ്ഞാബദ്ധമാണെന്നും ഈ കള്ളക്കടത്ത് സംഘങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തികസ്രോതസുകളെയും ഏജന്‍റുമാരെയും കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമായി പുരോഗമിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

International

യുഎഇ പൗരന്മാർക്ക് മൂന്ന് വിമാനത്താവളങ്ങളില്‍‌കൂടി വിസാ ഓണ്‍ അറൈവല്‍ സൗകര്യം

ദുബായ്: യുഎഇയില്‍ നിന്നുമുള്ളവര്‍ക്ക് മൂന്ന് വിമാനത്താവളങ്ങളില്‍‌കൂടി വിസാ ഓണ്‍ അറൈവല്‍ സംവിധാനം പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം. ഇതോടെ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ കൂടി യുഎഇ പൗരന്മാര്‍ക്ക് വിസയില്ലാതെ എത്താം

ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്‍ക്കും പാകിസ്താനില്‍ വേരുള്ളവര്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരബാദ്, ബെംഗളൂരു എന്നിങ്ങനെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിലാണ് നിലവില്‍ യുഎഇ പൗരന്മാര്‍ക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചിരുന്നത്.

വിമാനത്താവളത്തില്‍നിന്നു വിസ എടുത്തശേഷം രാജ്യത്തെവിടെയും യാത്ര ചെയ്യാം. 2000 രൂപയാണ് ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള ഫീസ്. പാസ്‌പോര്‍ട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, ചികിത്സ തുടങ്ങിയവക്കായി വരുന്നവര്‍ക്കാണ് വിസാ ഓണ്‍ അറൈവല്‍ പ്രധാനമായും ലഭിക്കുക. ഒരു വര്‍ഷത്തില്‍ എത്ര തവണവേണമെങ്കിലും വിസാ ഓണ്‍ അറൈവല്‍ ലഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Latest News

Corehub Up