Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aralam Farm

Kannur

ആറളം ഫാമിൽ കാട്ടാനക്കൂട്ടം സോളാർ വേലി നശിപ്പിക്കുന്നത് പതിവാകുന്നു

ഇരിട്ടി: ആറളം ഫാമിൽ ആനമതിൽ നിർമാണം ആരംഭിക്കാത്ത വനാതിർത്തി മേഖലയിൽ സ്ഥാപിച്ച താത്കാലിക സോളാർ വേലി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നു. കോട്ടപ്പാറ മുതൽ ആനമുക്ക് മേഖലയിലും പരിപ്പ് തോട്, ചോമാനി ഭാഗങ്ങളിലുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വേലി വ്യാപകമായി നശിപ്പിച്ചത്. മരങ്ങൾ തള്ളിയിട്ട് വേലി തകർക്കുന്നത് മേഖലയിൽ പതിവ് കാഴ്ചയാണ്.

ഓപ്പറേഷൻ ഗജമുക്തിയുടെ ഭാഗമായി ഫാമിൽ നിന്ന് വനത്തിലേക്ക് തുരത്തിയ ആനക്കൂട്ടമാണ് വേലി തകർത്ത് തിരികെ പ്രവേശിക്കുന്നത്. ഇതിൽ അപകടകാരിയായ മോഴയാനയും ഉണ്ടെന്നത് മേഖലയിലെ താമസക്കാരെ ഭീതിയിലാക്കുന്നു. മൂന്ന് ആഴ്ച മുന്പ് നശിപ്പിച്ച വേലി ഇതുവരെ പുനർനിർമിച്ചില്ലെന്ന പരാതിയും ശക്തമാണ്.

കോടിതിയെ സമീപിച്ച് ടാക്‌സ് ഫോഴ്‌സ്

വേലിയുടെ പരിപാലനവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് കോടതിയുടെ മേൽനോട്ടത്തിൽ രൂപംകൊടുത്ത ടാക്‌സ് ഫോഴ്‌സ് ഹൈക്കോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട്  വീണ്ടും അഫിഡവിറ്റ് ഫയൽ ചെയ്തിരിക്കുകയാണ്. അനർട്ടിന്‍റെ സഹായത്തിൽ വിവിധ റീച്ചുകളായി നിർമിച്ച വേലിയുടെ അഞ്ച്, ആറ് റീച്ചുകളിൽ വേലിയിലേക്ക് പ്രവഹിക്കുന്ന വൈദ്യുതിയുടെ തോതും മറ്റും മനസിലാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് അലേർട്ട് സംവിധാനം പ്രവർത്തനഷമമല്ല. മറ്റ് റീച്ചുകളിൽ സിസ്റ്റം പ്രവർത്തിക്കുന്നതുകൊണ്ട് വേലിക്ക് എന്തെങ്കിലും പ്രശനം നേരിട്ടാൽ ഉടൻ തിരിച്ചറിയാൻ കഴിയും. എന്നാൽ, ആറും ഏഴും റീച്ചുകളിൽ ഇത് സാധ്യമാകുന്നില്ല.

സാങ്കേതിക പ്രശനം ചൂണ്ടിക്കാട്ടിയിട്ടും ഇക്കാര്യത്തിൽ അനർട്ടും ആദിവാസി പുനരധിവാസ മിഷനും സ്വീകരിക്കുന്ന അലംഭാവത്തിനെതിരെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ആനമതിൽ നിർമാണവും ഇഴഞ്ഞുനീങ്ങുകയാണ്. വന്യജീവി സങ്കേതത്തിൽ നിന്നും അപകടകാരികളായ ആനകൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള സാഹചര്യം വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്.
അപകടകാരിയായ മോഴയാനയെ നിരീക്ഷിക്കാൻ കോടതി നിർദേശം നിലവിലുണ്ട്. ഇതിനെയൊക്കെ കാറ്റിൽപറത്തിയാണ് അധികൃതർ തകർന്ന വേലി പോലും അറ്റകുറ്റ പണികൾ ചെയ്യാതെ കിടക്കുന്നത്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വീണ്ടും ഒരു ദുരന്തത്തിന് സാക്ഷിയാകേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Kerala

കുടിവെള്ളം തേടി ഇത്തവണയും താമസം പുഴക്കരയിൽ

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിൽ കെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.

രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്തു താമസിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിനു പുറത്ത് ഇലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്കു താത്പര്യം.

ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്കു മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണു മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണു താമസം.

ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽത്തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.

ഒരു കുടുംബം, 30 അംഗങ്ങൾ

ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിനു തെരഞ്ഞെടുത്ത മേഖലതന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാംമേഖല പുനരധിവാസത്തിനും വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശം കാർഷികഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണു ജീവിതം.

പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പെടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.

ബാഹ്യശക്തികളുടെ ഇടപെടൽ‍?

സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്‌ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്‌ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു. എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.

Kerala

ആറളം ഫാമിൽ മിന്നലേറ്റ് ഒരാൾ മരിച്ചു

ഇരിട്ടി: ആറളം ഫാമിൽ കള്ളു ചെത്ത് ജോലിക്കിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനും ഊരുമൂപ്പനുമായ രാജീവനാണ് (53) മരിച്ചത്. ചെത്തുതൊഴിലാളിയായ ബിനു ഈരായിക്കാണ് (42) പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി വിജേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ രാവിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. കള്ളു ചെത്തിയ ശേഷം തെങ്ങിൽ നിന്നിറങ്ങി മൂവരും നടന്നു പോകുന്നതിനിടെ രാജീവന് മിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ് രാജീവൻ തെറിച്ചുവീണു. ഫാമിലുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രാജീവനെയും ബിനുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവൻ മരിച്ചു.

ബിനുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാജീവന്‍റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗീതയാണ് രാജീവന്‍റെ ഭാര്യ. ഋതുരാഗ്, അജുൽ രാജ് എന്നിവർ മക്കളാണ്.

Latest News

Corehub Up