Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Areas

ഉരുള്‍ദുരന്ത പ്രദേശങ്ങളില്‍ ഭൂവിനിയോഗ നിയന്ത്രണമടക്കം 22 പദ്ധതികള്‍

കോഴിക്കോട്: 11 ജില്ലകളിലെ ഉരുള്‍ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ അടക്കം 22 പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ മണ്ണ് സംരക്ഷണ വകുപ്പ്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിനു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുമായി കൂടിയാലോചിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണു നീക്കം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെയും ഉരുള്‍ബാധിത മേഖലകളുടെയും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

2024 ജൂലൈ 30ന് വയനാട് മേപ്പാടി, കോഴിക്കോട് വാണിമേല്‍ എന്നീ മേഖലകളില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളും മണ്ണ് സംരക്ഷണ വകുപ്പിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 22 പദ്ധതികള്‍ക്കായി 3.50 കോടിയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി.

ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കൃഷിഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പ്രാദേശികമായി അനുയോജ്യമായ സസ്യങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. ദുരന്തനിവാരണം, മണ്ണ്-ജല സംരക്ഷണം, ഉരുള്‍പൊട്ടല്‍ പ്രതിരോധം തുടങ്ങിയവയ്ക്കായി കല്ല്, കോണ്‍ക്രീറ്റ്, കമ്പിവല, പാര്‍ശ്വഭിത്തികള്‍, തടയണകള്‍ തുടങ്ങിയ നിര്‍മാണങ്ങളും നടപ്പാക്കും.

ഇതോടൊപ്പം ഉരുള്‍സാധ്യതാ പ്രദേശങ്ങളില്‍ അതാത് പ്രദേശത്തിന് അനുയോജ്യമായ ഭൂവിനിയോഗ നിയന്ത്രണങ്ങള്‍ നടപ്പാക്കാനാണു നിര്‍ദേശമെന്നു മണ്ണ് സംരക്ഷണ വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. തീവ്രമഴ ലഭിക്കുന്ന, ഉരുള്‍ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില്‍ വന്‍കിട നിര്‍മാണങ്ങള്‍ക്കും മറ്റുമായി കുന്നിടിക്കുന്നതിനും മണ്ണിളക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. പദ്ധതികള്‍ 2027 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം.

 

Latest News

Corehub Up