Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BSNL

രണ്ട് വര്‍ഷത്തിനിടെ 25,000 കോടിയുടെ വരുമാനം; ലാഭത്തിൽ കുതിപ്പുമായി ബിഎസ്എന്‍എല്‍

പരവൂര്‍: കേന്ദ്ര സര്‍ക്കാരിന്‍റെ പുനരുദ്ധാരണ പാക്കേജുകളുടെ കരുത്തില്‍ വന്‍ സാമ്പത്തിക കുതിച്ചുചാട്ടവുമായി പൊതുമേഖലാ ടെലികോം സ്ഥാപനമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍).

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിഎസ്എന്‍എല്ലിന്‍റെ വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ധനയുണ്ടായതായി വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി. ബാങ്കിംഗ് മേഖലയിലെയോ കോര്‍പറേറ്റ് മേഖലയിലെയോ മികച്ച പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കമ്പനിയുടെ ഈ പുനരുജ്ജീവനം.

ബിഎസ്എന്‍എല്ലിന്‍റെ വാര്‍ഷിക വരുമാനം 21,000 കോടി രൂപയില്‍ നിന്ന് 25,000 കോടി രൂപയായി ഉയര്‍ന്നു. ഇതിനേക്കാള്‍ സുപ്രധാനമായി കമ്പനിയുടെ പ്രവര്‍ത്തന ലാഭം 50 കോടി രൂപയില്‍ നിന്ന് 7,000 കോടി രൂപയായി കുത്തനെ ഉയര്‍ന്നതായും മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കൃത്യമായ ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങളും സ്വകാര്യ കമ്പനികളുടേതിന് സമാനമായ തൊഴില്‍ അച്ചടക്കവുമാണ് ബിഎസ്എന്‍എല്ലിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്. ഓരോ സര്‍ക്കിള്‍ തലത്തിലും സംസ്ഥാന തലത്തിലും എന്‍റര്‍പ്രൈസ് ബിസിനസുകള്‍ക്കും പുതിയ മൊബൈല്‍ കണക്‌ഷനുകള്‍ക്കുമായി കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിരുന്നു. ഇതിന്‍റെ പ്രതിവാര അവലോകനവും ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവും ഉറപ്പാക്കിയതാണ് ഈ സാമ്പത്തിക അടിത്തറ ശക്തമാക്കിയത്.

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി സാങ്കേതികവിദ്യ അതിവേഗം രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ടവറുകളിലാണ് തദ്ദേശീയ 4 ജി സാങ്കേതികവിദ്യ ലഭ്യമാക്കിയത്. ആഗോള നിലവാരത്തിലേക്ക് ഈ സാങ്കേതികവിദ്യയെ മാറ്റിയെടുക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.

ഇതോടെ, ഇത്രയും ആഴത്തിലുള്ള തദ്ദേശീയ 4 ജി സാങ്കേതികവിദ്യ സ്വന്തമായി വികസിപ്പിച്ചെടുക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറിയതായും മന്ത്രാലയം അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.സാങ്കേതിക-സാമ്പത്തിക പ്രതിസന്ധികള്‍, ദുര്‍ഘടമായ ഭൂപ്രകൃതി, മാവോയിസ്റ്റ് ഭീഷണി എന്നിവ കാരണം മുന്‍പ് മൊബൈല്‍ കണക്റ്റിവിറ്റി ഇല്ലാതിരുന്ന 35,000 ഗ്രാമങ്ങളില്‍ തടസമില്ലാത്ത നെറ്റ്‌വര്‍ക്ക് എത്തിക്കാന്‍ ബിഎസ്എന്‍എല്ലിന് കഴിഞ്ഞു.

രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും ഡിജിറ്റലായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം 25,000 ടവറുകള്‍ ഇത്തരം മേഖലകളില്‍ സ്ഥാപിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന 10,000 ടവറുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.

രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും അതിവേഗ ഫൈബര്‍ ഇന്‍റര്‍നെറ്റ് എത്തിക്കുന്നതിനായി 1,40,000 കോടി രൂപയാണ് സര്‍ക്കാര്‍ നിക്ഷേപിക്കുന്നത്. ഭാരത്നെറ്റ് ഒന്ന്. രണ്ട് ഘട്ടങ്ങളിലെ പോരായ്മകള്‍ പരിഹരിച്ചാണ് പുതിയ ഘട്ടം നടപ്പിലാക്കുന്നത്. നിലവില്‍ 15 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 1.5 കോടി വീടുകളിലേക്ക് കണക്‌ഷന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രാമീണ മേഖലയിലെ ചെറുകിട സംരംഭകരെയും പങ്കാളികളാക്കിക്കൊണ്ട് അവസാന മൈല്‍ കണക്റ്റിവിറ്റി കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

Business

വൈ ഫൈ കോളിംഗ് രാജ്യവ്യാപകമാക്കി ബിഎസ്എൻഎൽ

ന്യൂഡൽഹി: വൈ ഫൈ കോളിംഗ് എന്നറിയപ്പെടുന്ന വോയ്സ് ഓവർ വൈ ഫൈ (VoWiFi) രാജ്യവ്യാപകമാക്കിയതായി ബിഎസ്എൻഎൽ അറിയിച്ചു. സെല്ലുലർ നെറ്റ്‌വർക്കുകളുടെ സഹായമില്ലാതെ വൈ ഫൈ നെറ്റ്‌വർക്കിലൂടെ വോയ്സ് കോളുകൾ നടത്താനും സന്ദേശങ്ങൾ അയയ്ക്കാനും കഴിയുന്ന സംവിധാനമായ വൈ ഫൈ കോളിംഗ് രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമായെന്ന് ബിഎസ്എൻഎൽ അറിയിച്ചു.

ദുർബലമായ മൊബൈൽ സിഗ്‌നലുള്ള പ്രദേശങ്ങളിൽ വ്യക്തവും വിശ്വസനീയവുമായ കണക്‌ടിവിറ്റി ഉറപ്പാക്കാൻ വോയ്സ് ഓവർ വൈ ഫൈ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്.മിക്ക സ്മാർട്ട്ഫോണുകളിലും വോയ്സ് ഓവർ വൈ ഫൈ സംവിധാനം ലഭ്യമാണ്.

ഉപഭോക്താക്കൾക്ക് അവരുടെ ഫോണുകളിൽ വൈ ഫൈ കോളിംഗ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാൽ മതി.സഹായത്തിനായി ഉപഭോക്താക്കൾക്ക് അടുത്തുള്ള ബിഎസ്എൻഎൽ ഉപഭോക്തൃ സേവനകേന്ദ്രം സന്ദർശിക്കാമെന്നും അല്ലെങ്കിൽ 18001503 ഹെൽപ്‌ലൈനിൽ ബന്ധപ്പെടാമെന്നും ബിഎസ്എൻഎൽ അറിയിച്ചു.

Business

ബിഎസ്എൻഎൽ 3 ജി സേവനങ്ങൾ നിർത്തുന്നു

പരവൂർ: പൊതുമേഖല ടെലികോം കന്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) 3 ജി സേവനങ്ങൾ അവസാനിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

4 ജി സേവനങ്ങൾ രാജ്യവ്യാപകമായി അവതരിപ്പിച്ചതിനു പിന്നാലെയാണ് 3 ജി സേവനങ്ങൾ അവസാനിപ്പിക്കാൻ ബിഎസ്എൻഎൽ തീരുമാനിച്ചിട്ടുള്ളത്.

രാജ്യത്തു നിലവിൽ 9,74,81 4 ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍റെ എണ്ണം വർധിപ്പിക്കാനും നീക്കം തുടങ്ങിയിട്ടുണ്ട്. ബിഎസ്എൻഎല്ലിനു രാജ്യത്ത് 3 ജി ടവറുകൾ 58,919 എണ്ണമുണ്ട്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനിയുമായുള്ള കരാർ ഉടൻ അവസാനിപ്പിക്കാനാണു തീരുമാനം. 3 ജി സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കാൻ എല്ലാ സർക്കിളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

2025 സെപ്റ്റംബർ വരെയുള്ള കണക്കുകൾപ്രകാരം 9.23 കോടി മൊബൈൽ വരിക്കാരാണ് ബിഎസ്എൻഎല്ലിനുള്ളത്. ഇതിൽ ഏഴു കോടി പേർ ഇപ്പോഴും 3 ജി സേവനങ്ങളാണ് ഉപയോഗിക്കുന്നത്. ഇത്രയും പേർക്കും ബിഎസ്എൻഎൽ ഓഫീസിലെത്തി 4 ജി സിമ്മുകൾ എടുക്കുന്നതിനുള്ള അവസരം നൽകും.

അതേസമയം ബിഎസ്എൻഎല്ലിന്‍റെ അധിക 4 ജി സൈറ്റുകളും 5 ജി അപ്ഗ്രേഡും ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന. സമീപഭാവിയിൽത്തന്നെ 23,000 നാലാം തലമുറ (4 ജി) സൈറ്റുകൾകൂടി പുറത്തിറക്കും. കൂടാതെ സ്വകാര്യമേഖലയിലെ കമ്പനികളുമായി മത്സരിക്കുന്നതിന് അടുത്ത തലമുറ (5 ജി) സാങ്കേതിക വിദ്യയിലേക്ക് നെറ്റ്‌വർക്കുകളെ അപ്ഗ്രേഡ് ചെയ്യും.

ഇതുകൂടാതെ സ്വകാര്യ കമ്പനികളുമായി 5 ജി സേവനം പങ്കിടാനും ബിഎസ്എൻഎൽ ആലോചിക്കുന്നുണ്ട്.

Business

സ്വകാര്യ കമ്പനികളെ അമ്പരപ്പിച്ച് പുതിയ പ്ലാനുമായി ബിഎസ്എൻഎൽ

പരവൂർ: സ്വകാര്യ ഓപ്പറേറ്റർമാരെ അമ്പരിപ്പിച്ച് ബിഎസ്എൻഎൽ വീണ്ടും പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു. 50 ദിവസത്തേയ്ക്ക് 347 രൂപയാണ് പുതിയ പ്ലാനിന്‍റെ നിരക്ക്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം രണ്ട് ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിംഗ്, ദിവസേന 100 സൗജന്യ എസ്എംഎസുകൾ എണിവ ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

നിലവിൽ രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളിൽ ആരും ഇത്തരത്തിൽ 50 ദിവസം കാലാവധിയുള്ള പ്ലാനുകളൊന്നും നൽകുന്നില്ല. ഈ പ്ലാൻ അനുസരിച്ച് ഉപയോക്താക്കൾക്ക് പ്രതിദിനം ഏഴ് രൂപയിൽ താഴെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നതാണ് ബിഎസ്എൻഎൽ ഏറ്റവും വലിയ സവിശേഷതയായി എടുത്തുകാട്ടുന്നത്.

സ്വകാര്യ കമ്പനികളിൽ ഭൂരിഭാഗവും 56 ദിവസത്തെ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് ബിഎസ്എൻഎലിന്‍റെ ഇപ്പോഴത്തെ ഓഫറിനേക്കാൾ ഇരട്ടിയോളം ചെലവേറിയതുമാണ്. ബിഎസ്എൻഎൽ അവരുടെ 50 ദിവസത്തെ പ്രീപെയ്ഡ് പ്ലാനിന്‍റെ വിശദാംശങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെയാണ് കഴിഞ്ഞ ദിവസം പങ്കുവച്ചത്.

ഈ പ്ലാനിൽ സൗജന്യ ദേശീയ റോമിംഗും ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് കൂടാതെ ബിഐടിവി ആപ്പിലൂടെ ഉപയോക്താക്കൾക്ക് 350 ലധികം ലൈവ് ടിവി ചാനലുകൾ കാണാനും അവസരമുണ്ട്. വൈവിധ്യമാർന്ന ജനപ്രിയ സ്ട്രീമിംഗ് ആപ്പുകൾ ആസ്വദിക്കാനും അനുവദിക്കുന്ന സേവനമായ ബിഐടിവിയിലേക്ക് സൗജന്യ ആക്സസ് ആണ് ബിഎസ്എൻഎൽ നൽകുന്നത്.

ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ബിഎസ്എൻഎലിന്‍റെ 5-ജി സേവനം രാജ്യത്ത് ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങും. രാജ്യത്ത് ഉടനീളമുള്ള ടെലികോം സർക്കിളുകളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതിന് മുമ്പ് ഡൽഹിയിലും മുംബൈയിലും പൈലറ്റ് പ്രോജക്ടായി മെയ്ഡ് ഇൻ ഇന്ത്യ 5-ജി സേവനം ഉടൻ ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

ഇതിന്‍റെ മുന്നോടിയായാണ് രാജ്യത്ത് ഉടനീളം കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ഏറ്റവും ചെലവ് കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളുമായി ബിഎസ്എൻഎൽ രംഗത്ത് വന്നിട്ടുള്ളത്. ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ഇതിലും ആകർഷകമായ പ്ലാനുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ് ബിഎസ്എൻഎൽ.

Business

സമ്മാൻ സീനിയർ സിറ്റിസൺ പ്ലാനുമായി ബിഎസ്എൻഎൽ

കൊച്ചി: ബിഎസ്എൻഎലിൽ മുതിർന്ന പൗരന്മാർക്കായി ഒരു വർഷം കാലാവധിയുള്ള സമ്മാൻ പ്രീപെയ്ഡ് മൊബൈൽ പ്ലാൻ ആരംഭിച്ചു.

1,812 രൂപയുടെ ഈ പ്ലാനിൽ 365 ദിവസത്തെ കാലാവധിയോടെ പരിധിയില്ലാത്ത കോളുകളും ദിവസേന 2 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.

ഇതിനുപുറമെ ഒടിടി സേവനങ്ങളും 500 ലൈവ് ചാനലുകളുമുള്ള ബിഐ ടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ആറു മാസത്തേക്ക് സൗജന്യമാണ്. ഈ പ്ലാൻ പുതിയ കണക്‌ഷനുകൾക്കും മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നവർക്കും നവംബർ 18 വരെ ലഭിക്കും.

Latest News

Corehub Up