Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KEAM

Middle East and Gulf

കീം പരീക്ഷാ പ്രതിസന്ധി; കേരളം സെന്‍ററായി തെരഞ്ഞെടുത്തവരുടെ വിവരശേഖരണം ആരംഭിച്ചു

കുവൈറ്റ് സിറ്റി: കേരളത്തിലെ പ്രഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീം എഴുതുന്നതിനായി കേരളത്തിലെ സെന്‍ററുകൾ തെരഞ്ഞെടുത്ത കുവൈറ്റിലെ വിദ്യാർഥികൾക്ക് കുവൈറ്റിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയത് മൂലം പരീക്ഷാ തീയതിക്ക് മുൻപായി നാട്ടിലെത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്.

ഈ വിഷയത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ നടത്തുന്നതിനായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ കുവൈറ്റിലെ വിദ്യാർഥികളുടെ വിവരശേഖരണം ആരംഭിച്ചു.

മേഖലയിൽ നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ കല കുവൈറ്റിന്‍റെയും രക്ഷിതാക്കളുടെയും ഇടപെടലിന്‍റെ ഭാഗമായി കുവൈറ്റിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചിരുന്നു. പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് അനുവദിച്ച സമയം എപ്രിൽ ഏഴിന് അവസാനിച്ചതിനാൽ പരീക്ഷാ കേന്ദ്രമായി കേരളം തെരഞ്ഞെടുത്തതും യാത്രാ തടസം നേരിടുന്നതുമായ വിദ്യാർഥികളുടെ കണക്കുകൾ ശേഖരിച്ച് അധികൃതർക്ക് സമർപ്പിക്കാനാണ് സംഘടന ആലോചിക്കുന്നത്.

കേരളം സെന്‍ററായി തെരഞ്ഞെടുത്തവർ താഴെ കൊടുത്ത ഗൂഗിൾ ഫോം പൂരിപ്പിക്കണമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.

https://docs.google.com/forms/d/e/1FAIpQLScU7cbDBN6UpMY6dEZFr4tzdSlTDlP4K86cYh3h7jInJzMH4A/viewform

Kerala

കീം: റാങ്ക് പട്ടികയിൽ മാറ്റം

തിരുവനന്തപുരം: കീം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതിന് തൊട്ടുമുമ്പ് പ്രോസ്പെക്‌ടസിൽ മാറ്റം വരുത്തിയതിനെത്തുടർന്ന് ആദ്യപട്ടിക കോടതി റദ്ദാക്കിയതോടെ വീണ്ടും പട്ടിക പ്രസിദ്ധീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ്. ഒന്നാം റാങ്കിൽ ഉൾപ്പെടെ മാറ്റം വന്നു.

പുതിയ പട്ടികപ്രകാരം ഒന്നാം റാങ്ക് തിരുവനന്തപുരം കവടിയാർ രംഗോൾ ലെയിൻ രാജശില്പിയിൽ ജോഷ്വാ ജേക്കബ് തോമസിനാണ്. 600-ൽ 588.57 സ്കോറുമായാണ് ജോഷ്വാ ഒന്നാം റാങ്കിന് അർഹനായത്. എറണാകുളം ചേറായിൽ ജനതാ ബീച്ച് പൊട്ടശേരിൽ ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും തിരുവനന്തപുരം കുടപ്പനക്കുന്ന് മുക്കോലയ്ക്കൽ സൗപർണികാ അപ്പാർട്ട്മെന്‍റിൽ എമിൽ ഐപ്പ് സക്കറിയ മൂന്നാം റാങ്കും സ്വന്തമാക്കി.

പട്ടികജാതി വിഭാഗത്തിൽനിന്ന് കാസർഗോഡ് നീലേശ്വരം പെരോളി സാജ് നിവാസിൽ ഹൃദിൻ എസ്. ബിജു ഒന്നാം റാങ്കും തിരുവനന്തപുരം മുട്ടട കൗസ്തുഭത്തിൽ ബി.അനന്തകൃഷ്ണൻ രണ്ടാം റാങ്കും നേടി. പട്ടികവർഗ വിഭാഗത്തിൽ കോട്ടയം മണർകാട് കൊട്ടാരത്തിൽ കെ.എസ്. ശബരീനാഥ് ഒന്നാംറാങ്കിന് ഉടമയായപ്പോൾ കാസർഗോഡ് പെരിയ രാജ്നിവാസിൽ ആർ.പി ഗൗരീകൃഷ്ണാങ്കർ രണ്ടാം റാങ്കും നേടി.

ആദ്യ 100 റാങ്കിൽ 21 പേരാണ് കേരളാ സിലബസിൽനിന്ന് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. 79 പേരാണ് സിബിഎസ്ഇ സ്ട്രീമിൽ നിന്നും ഇടം നേടിയവർ. ആദ്യ 5000 റാങ്കിനുള്ളിൽ2960 കുട്ടികൾ സിബിഎസ്ഇ വിഭാഗത്തിൽനിന്നും 1796 പേർ കേരള സിലബസിൽ നിന്നും 244 വിദ്യാർഥികൾ മറ്റു വിഭാഗങ്ങളിൽനിന്നുമുള്ളവരാണ്. 86549 വിദ്യാർഥികളാണ് ഇക്കുറി കീം പരീക്ഷ എഴുതിയത്. ഇതിൽ 67505 പേരാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.
നാലു മുതൽ 10 വരെ റാങ്ക്
നേടിയവർ
എഡൽ സിയാൻ, ഫാത്തിമാ ദന്തൽ ക്ലിനിക് ചെമ്മനാട് മലപ്പുറം. അദ്വൈത് അയിനിപ്പിള്ളി, കഡുഗോഡി,കർണാടക. അനന്യ രാജീവ്, ബ്രിന്ദാവൻ എസ്റ്റേറ്റ്, മാറത്തഹള്ളി, ബംഗളൂരു, ജോണ്‍ ഷിനോജ്, വട്ടക്കുഴിയിൽ കല്ലൂർകാട് , എറണാകുളം. അക്ഷയ് ബിജു, കാക്കൂർ ,കോഴിക്കോട്. അച്യുത് വിനോദ്, ചൈത്രം, ഫാറൂഖ് കോളജ്, കോഴിക്കോട്. അൻമോൽ ബൈജു, എം.പി. വാസുദേവൻനായർ റോഡ്, നെല്ലിക്കോട്, കോഴിക്കോട്.

Latest News

Corehub Up