Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kaduthuruthy

Pathanamthitta

കടുത്തുരുത്തിയിൽ വികസന മുന്നേറ്റം

കടുത്തുരുത്തി: കടുത്തുരുത്തി ബൈപാസ് രണ്ടാംഘട്ട വികസനപദ്ധതിയില്‍ കടുത്തുരുത്തി ടൗണ്‍ വികസനവും ബൈപാസിന്‍റെ പ്രവേശനഭാഗങ്ങളായ ഐടിസി ജംഗ്ഷനിലും ബ്ലോക്ക് ജംഗ്ഷനിലും നവീകരണവും നടപ്പാക്കുമെന്ന് മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.

35 കോടി രൂപയോളം ചെലഴിച്ചാണ് ബൈപാസിന്‍റെ ഇതുവരെയുള്ള നിര്‍മാണ പ്രവൃത്തികള്‍ നടത്തിയത്. രണ്ടാംഘട്ട നടപടികള്‍ക്കായി ബജറ്റില്‍ 1.42 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഐടിസി ഭാഗത്തെ പാണാവേലി കട്ടിംഗില്‍ ഇരുവശത്തുമുള്ള പൊതുമരാമത്ത് വകുപ്പിന്‍റെ സ്ഥലം ഏറ്റെടുത്ത് മണ്ണ് നീക്കി വീതി വര്‍ധിപ്പിക്കും. മഴക്കാലത്ത് പതിവായി ഇവിടെ മണ്ണിടിച്ചിലുണ്ടാകുന്നുണ്ട്. ഇതു ഒഴിവാക്കാനായി ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മിക്കും. കൂടാതെ വശങ്ങളില്‍ നടപ്പാതയും പൂര്‍ത്തിയാക്കും. ഐറിഷ് രീതിയില്‍ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള നടപടികളും സ്വീകരിക്കും. ഇരുവശവും കോണ്‍ക്രീറ്റ് നടത്തി മനോഹരമാക്കാനാണു പദ്ധതി.

ബൈപാസ് ആരംഭഭാഗത്ത് ഡിവൈഡറുകളും സുരക്ഷാ നടപടികളും സിഗ്നല്‍ സംവിധാനങ്ങളും ഒരുക്കും. കടുത്തുരുത്തി ബ്ലോക്ക് ജംഗ്ഷനിലും സുരക്ഷാ നടപടികളുടെ ഭാഗമായി സ്ഥലം ഏറ്റെടുത്ത് നവീകരണവും സുരക്ഷാ സംവിധാനങ്ങളും ഡിവൈഡറുകളും ഏര്‍പ്പെടുത്തും. ഒന്നരക്കിലോമീറ്ററോളം വരുന്ന പുതിയ ബൈപാസ് ഭൂരിഭാഗവും മണ്ണടിച്ചുയര്‍ത്തിയാണ് നിര്‍മിച്ചിരിക്കുന്നത്. റോഡിന്‍റെ ഇരുഭാഗത്തും അപകട ഭീഷണിയുണ്ട്.

ഇത് ഒഴിവാക്കാന്‍ ഇരുവശങ്ങളിലും സ്റ്റീല്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കും. പൊതുമരാമത്ത് വകുപ്പ് റോഡ് സുരക്ഷാ വകുപ്പ് അധികൃതരോട് ഇതു സംബന്ധിച്ചു നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി മോന്‍സ് ജോസഫ് അറിയിച്ചു.

ടൗണ്‍ ബൈപാസ്

കടുത്തുരുത്തി ഐടിസി ജംഗ്ഷന്‍ മുതല്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെ 1.5 കിലോ മീറ്റര്‍ നീളത്തിലും 14 മീറ്റര്‍ വീതിയിലുമാണ് ബൈപാസ് റോഡ് നിര്‍മിച്ചത്. ഇതില്‍ 10 മീറ്റര്‍ വീതിയിലാണ് നിലവിലെ ടാറിംഗ്.

2009-ല്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് ബൈപാസിന്‍റെ ആദ്യഘട്ട നിര്‍മാണത്തിന് തുടക്കം കുറിച്ചത്. കടുത്തുരുത്തി ബൈപാസ് റോഡിനുവേണ്ടി ഏറ്റെടുത്ത ഭൂമി 2013 നവംബര്‍ അഞ്ചിന് പൊതുമരാമത്ത് വകുപ്പന് കൈമാറിയതിനെത്തുടര്‍ന്നാണ് കടുത്തുരുത്തി ടൗണ്‍ ബൈപാസ് നിര്‍മാണത്തിന് തുടക്കമായത്. ബൈപാസ് റോഡില്‍ ഒരു മേല്‍പ്പാലവും വലിയതോടിനും ചുള്ളിത്തോടിനും കുറുകെ രണ്ട് പാലങ്ങളും നിര്‍മിച്ചിട്ടുണ്ട്. 8.60 കോടിയുടെ ഒന്നാംഘട്ടവും 7.22 കോടിയുടെ രണ്ടാംഘട്ടവും 9.68 കോടിയുടെ മൂന്നാംഘട്ടവും പൂര്‍ത്തീകരിച്ചു. ഇനി അവസാനഘട്ടത്തിലെ പണികളാണ് നടപ്പാക്കാനുള്ളത്.

ടൗണിന്‍റെ മുഖഛായ മാറും

പുതിയ ബൈപാസ് ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം കടുത്തുരുത്തി ടൗണിന്‍റെ മുഖഛായ തന്നെ മാറ്റുന്ന വിധത്തില്‍ നവീകരണവും നടപ്പാക്കും. ബൈപാസ് ആരംഭ ഭാഗം മുതല്‍ ബ്ലോക്ക് ജംഗ്ഷന്‍ വരെ റോഡ് ആധുനിക രീതിയില്‍ നവീകരിക്കും. ഇരുവശത്തും നടപ്പാതകളും പൂര്‍ത്തിയാക്കും. റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ സൈന്‍ ബോര്‍ഡുകളും സ്ഥാപിക്കും. ബൈപാസ് തുറക്കുന്നതോടെ കടുത്തുരുത്തി ടൗണിന്‍റെ പ്രാധാന്യം നഷ്ടപ്പെടാത്തവിധം ടൗണ്‍ നവീകരണവും പൂര്‍ത്തിയാക്കും.

കടുത്തുരുത്തി ടൗണില്‍ ബസ്‌ബേ പൂര്‍ത്തിയാകുന്നതോടെ ടൗണില്‍ വികസന കുതിപ്പാണ്ടാകും. കടുത്തുരുത്തിയുടെ മുഖഛായ തന്നെ ഇതോടെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. മന്ത്രി മോന്‍സ് ജോസഫ് (ജലസേചന മന്ത്രി)

District News

കടുത്തുരുത്തി മണ്ഡലത്തില്‍ ‍ഏഴു കോടി രൂപയുടെ പദ്ധതിക്ക് അനുമതി

കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തു പരിധിയില്‍ വരുന്ന മരങ്ങോലി ഗവണ്‍മെന്‍റ് എല്‍പി സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാൻ സംസ്ഥാന സര്‍ക്കാര്‍ 1.20 കോടി രൂപയുടെ അനുമതി നല്‍കിയതായി മോന്‍സ് ജോസഫ് എംഎല്‍എ.
നവകേരള സദസിന്‍റെ ഭാഗമായി കടുത്തുരുത്തി മണ്ഡലത്തില്‍നിന്ന് നിര്‍ദേശിച്ച പദ്ധതി അംഗീകരിച്ചുകൊണ്ടാണ് ഭരണാനുമതി നല്‍കിയത്.

തോട്ടുവ-കുറുപ്പന്തറ-കല്ലറ റോഡ് ബിഎം ആൻഡ് ബിസി ഹൈടെക് നിലവാരത്തില്‍ നവീകരിക്കുന്നതിന് 5.80 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായും എംഎല്‍എ അറിയിച്ചു. കടുത്തുരുത്തി മണ്ഡലത്തില്‍ നടന്ന നവകേരള സദസിന്‍റെ ഭാഗമായി സര്‍ക്കാര്‍ അംഗീകരിച്ച രണ്ടാമത്തെ പ്രോജക്റ്റായിട്ടാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ട് പദ്ധതികളിലായി ഏഴു കോടി രൂപയുടെ ഭരണാനുമതിയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. രണ്ട് വികസന പദ്ധതികളും പ്രാവര്‍ത്തികമാക്കുന്നതിന് പിഡബ്ല്യുഡി റോഡ്‌സ് വിഭാഗവും ബില്‍ഡിംഗ്‌സ് വിഭാഗവും തുടര്‍നടപടികള്‍ക്ക് തുടക്കംകുറിച്ചു.

പ്രോജക്ടുകള്‍ സംബന്ധിച്ച് മോന്‍സ് ജോസഫിന്‍റെ നേതൃത്വത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാലുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് രണ്ട് പദ്ധതികള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയത്.

District News

ശാസ്ത്ര പ്രദര്‍ശനം : കടുത്തുരുത്തി എസ്കെപിഎസിന് ഓവറോൾ

കടുത്തുരുത്തി: കോട്ടയം സഹോദയ സയന്‍സ് എക്‌സ്‌പോ ഇന്‍സ്‌പെയര്‍-2025ല്‍ കടുത്തുരുത്തി സെന്‍റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിന് തുടര്‍ച്ചയായ മിന്നും വിജയം. മൂന്നു ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍നിന്നായി ആയിരത്തിലേറെ കുട്ടികള്‍ പങ്കെടുത്ത ശാസ്ത്രപ്രദര്‍ശനത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയാണ് വര്‍ഷങ്ങളായി തുടരുന്ന തങ്ങളുടെ മേധാവിത്വം ഇത്തവണയും എസ്‌കെപിഎസ് നിലനിര്‍ത്തിയത്.

മത്സരയിനങ്ങളില്‍ എല്ലാത്തിലും സമ്മാനം നേടാന്‍ സ്‌കൂളിന് കഴിഞ്ഞു. എരുമേലി നിര്‍മല പബ്ലിക് സ്‌കൂളില്‍ രണ്ടു ദിവസമായി നടന്ന പ്രദര്‍ശനത്തിലാണ് ബെസ്റ്റ് സ്റ്റോള്‍, വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, സാലഡ് മേക്കിംഗ്, ചാര്‍ട്ട് മേക്കിംഗ്, ഫ്‌ളവര്‍ അറേഞ്ചുമെന്‍റ്, വെജിറ്റബിള്‍ കാര്‍വിംഗ്, റീസൈക്ലിംഗ്, കൊളാഷ് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാമതെത്തി സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്.

കഴിഞ്ഞ പത്തു വര്‍ഷമായി എസ്‌കെപിഎസ് സ്‌കൂളിനാണ് കോട്ടയം സഹോദയ ശാസ്ത്രമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം. എഐ റോബോട്ടിക്‌സ്, മാലിന്യസംസ്‌കരണം, റീസൈക്ലിംഗ്, ശാസ്ത്ര പുരോഗതിക്കുള്ള നൂതന മാര്‍ഗങ്ങള്‍, വിവിധ ആര്‍ട്ട് മോഡലുകള്‍ തുടങ്ങിയ മാതൃകകളാണ് കുട്ടികള്‍ പ്രദര്‍ശിപ്പിച്ചത്.

വിവിധ ഹൗസ് ക്യാപ്റ്റന്‍മാരുടെയും സയന്‍സ്, ആര്‍ട്ട് അധ്യാപകരുടെയും നേതൃത്വത്തിലാണ് ശാസ്ത്രപ്രദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. വിജയികളെയും നേതൃത്വം നല്‍കിയ അധ്യാപകരെയും സ്‌കൂള്‍ മാനേജര്‍ ഫാ. ബിനോ ചേരിയില്‍, അസിസ്റ്റന്‍റ് മാനേജര്‍ ഫാ. ജിന്‍സ് പുതുപ്പള്ളിമ്യാലില്‍, പ്രിന്‍സിപ്പള്‍ അജീഷ് കുഞ്ചിറക്കാട്ട്, പിടിഎ പ്രസിഡന്‍റ് കെന്നി തുടങ്ങിയവര്‍ അഭിനന്ദിച്ചു.

District News

കടുത്തുരുത്തി-മാന്നാര്‍ തെക്കുംപുറം പാടശേഖരത്തിന് 28 ലക്ഷം രൂപ അനുവദിച്ചു

കടുത്തുരുത്തി: കടുത്തുരുത്തി-മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ വെര്‍ട്ടിക്കല്‍ ആക്‌സിസ് ഫ്‌ളോ പമ്പും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കാന്‍ ജില്ലാ പഞ്ചായത്ത് 28 ലക്ഷം രൂപ അനുവദിച്ചു. കടുത്തുരുത്തി- മാന്നാര്‍ തെക്കുംപുറം പാടശേഖരത്തില്‍ അമിതമായ മഴമൂലം ഉണ്ടാകുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കാനാണ് ആധുനിക നിലവാരത്തിലുള്ള വെര്‍ട്ടിക്കല്‍ ആക്‌സിസ് ഫ്‌ളോ പമ്പും ട്രാന്‍സ്‌ഫോര്‍മറും സ്ഥാപിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാലാ പറഞ്ഞു.

തുക പാടശേഖരസമിതിക്ക് കൈമാറിയെന്നും പദ്ധതി പൂര്‍ത്തീകരിച്ചുവെന്നും ജോസ് പുത്തന്‍കാലാ അറിയിച്ചു. പലപ്പോഴും കാലം തെറ്റി പെയ്യുന്ന മഴയും അതേത്തുടര്‍ന്നുണ്ടാകുന്ന വെള്ളപ്പൊക്കവുംമൂലം നെല്‍ച്ചെടികള്‍ വെള്ളത്തിനടിയിലാവുക പതിവാണ്. പാടത്ത് നിറയുന്ന വെള്ളം യഥാസമയത്ത് വറ്റിച്ചു നെല്‍ച്ചെടികളെ സംരക്ഷിക്കാന്‍ നിലവിലുള്ള മോട്ടോര്‍, പെട്ടി, പറ സംവിധാനങ്ങള്‍ പര്യാപ്തമല്ല. നെല്‍ച്ചെടികള്‍ ദിവസങ്ങളോളം വെള്ളത്തില്‍ കിടക്കുന്നതാണ് കൃഷിനാശത്തിനു കാരണം.

ഇതുമൂലം കനത്ത സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്. 130 നിലമുടമകളും 210 ഏക്കര്‍ വിസ്തൃതിയുമുള്ള തെക്കുംപുറം പാടത്തിന് ആധുനിക സാങ്കേതിക നിലവാരമുള്ള വെര്‍ട്ടിക്കല്‍ ആക്‌സിസ് ഫ്‌ളോ പമ്പ് ലഭ്യമായതോടെ പാടത്തുണ്ടാകുന്ന വെള്ളക്കെട്ടിനും കൃഷിനാശത്തിനും പരിഹാരമാകുമെന്നും ജോസ് പുത്തന്‍കാലാ പറഞ്ഞു.

Latest News

Corehub Up