Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mavelikkara

സപ്ലൈകോയിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: സബ്സിഡി ലിസ്റ്റിലുള്ള സാധനങ്ങളുടെ സ്റ്റോക്ക് ഉറപ്പുവരുത്താത്തതിന് മാവേലി കസ്റ്റോഡിയൻ തസ്തികയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ ജീവനക്കാർക്കെതിരെയാണ് സപ്ലൈകോയുടെ നടപടി.

മാവേലിക്കര ഡിപ്പോയിലെ സീനിയർ അസിസ്റ്റന്‍റ് ആർ. പ്രേംനാഥ്, നെയ്യാറ്റിൻകര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്‍റ് വിഷ്ണു വി. ദേവ്, പറക്കോട് ഡിപ്പോയിലെ സീനിയർ അസിസ്റ്റന്‍റ് എ. സനിതകുമാരി എന്നിവർക്കെതിരെയാണ് നടപടി.

ഫെബ്രുവരി മാസത്തെ വിൽപനയ്ക്കായി സബ്സിഡി സാധനങ്ങളുടെ ആവശ്യകത അറിയിക്കാൻ ജനുവരി മാസത്തിൽ ഡിപ്പോകളിൽ അറിയിപ്പ് നൽകിയിരുന്നു. പറക്കോട്, മാവേലിക്കര, നെയ്യാറ്റിൻകര ഡിപ്പോകളിലെ മാവേലി കസ്റ്റോഡിയൻ തസ്തികയിലെ ജീവനക്കാർ വിവിധ സബ്സിഡി സാധനങ്ങൾക്ക് ആവശ്യകതയില്ലെന്നാണ് അറിയിച്ചിരുന്നത്.

എന്നാൽ ഫെബ്രുവരിയിൽ മൂന്ന് ഡിപ്പോകളിലും സാധനങ്ങൾ സ്റ്റോക്ക് ഇല്ലാതെ വരികയും പൊതുജനങ്ങൾക്ക് വിതരണം ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ഇതേ തുടർന്നാണ് മൂന്ന് ജീവനക്കാർക്കെതിരെ നടപടിയെടുത്തത്.

പറക്കോട്, നെയ്യാറ്റിൻകര ഡിപ്പോകളിൽ ചെറുപയർ, മല്ലി , മുളക് തുടങ്ങി അഞ്ച് സബ്സിഡി സാധനങ്ങൾ വീതവും മാവേലിക്കര ഡിപ്പോയിൽ എട്ട് സാധനങ്ങളുമാണ് സ്റ്റോക്ക് ഇല്ലാതെ വന്നത്.

District News

മാവേലിക്കര താലൂക്ക് ഓഫീസ് കെട്ടിടത്തിന് ഫര്‍ണീച്ചറുകള്‍ വാങ്ങാന്‍ ഫണ്ടനുവദിച്ചു

മാവേലിക്കര: താലൂക്ക് ഓഫീസിനായി നിർമിച്ച പുതിയ മൂന്ന് നില കെട്ടിടസമുച്ചയത്തിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍ വാങ്ങാന്‍ ഫണ്ടനുവദിച്ചതായി എം.എസ്. അരുൺകുമാർ എംഎൽഎ അറിയിച്ചു.


ഇതോടെ ഇപ്പോള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനുളള തടസം നീങ്ങി.സിഡ്‌കോ തയാറാക്കിയ എസ്റ്റിമേറ്റ് അനുസരിച്ച് 61,06,449 രൂപയാണ് കെട്ടിടസമുച്ചയത്തിലേക്ക് ഫര്‍ണീച്ചറുകള്‍ വാങ്ങുന്നതിനായി അനുവദിച്ചത്.


നടപ്പുസാമ്പത്തിക വര്‍ഷത്തെ കേരളത്തിലെ സ്മാര്‍ട്ട് റവന്യു ഓഫീസുകളുടെ നവീകരണം എന്ന പദ്ധതി ഘടകത്തിലുള്‍പ്പെടുത്തിയാണ് പണം അനുവദിച്ചത്.


ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്താണ് പതിനായിരം ചതുരശ്ര അടിയില്‍ പുതിയ കെട്ടിടം നിര്‍മിക്കുവാൻ റീബില്‍ഡ് കേരളയില്‍പ്പെടുത്തി 5.2 കോടി രൂപ അനുവദിച്ചത്. കെട്ടിടനിര്‍മാണത്തിന് തുക അനുവദിച്ചപ്പോള്‍ ഫര്‍ണിച്ചറുകള്‍ക്കുളള വിഹിതം അതില്‍ ഉള്‍പ്പെട്ടിരുന്നില്ല.


ഫര്‍ണിച്ചര്‍ വാങ്ങുന്നതിനായി സര്‍ക്കാര്‍ ഏജന്‍സിയായ സിഡ്‌കോ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം പണമനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്. അരുണ്‍കുമാര്‍ എംഎല്‍എ സംസ്ഥാന റവന്യു മന്ത്രി കെ. രാജന് നിവേദനം നല്‍കിയിരുന്നു.


എംഎല്‍എയുടെ നിവേദനവും ഇതു സംബന്ധിച്ച് ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഫര്‍ണീച്ചര്‍ വാങ്ങാന്‍ തുക അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയത്.

Kerala

‌ആറ്റിൽചാടിയ സിപിഒയെ നാട്ടുകാർ രക്ഷപ്പെടുത്തി

മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ ആറ്റിൽചാടിയ പോലീസ് ഉദ്യോഗസ്ഥനെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. മാവേലിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ അഖിൽ രാജ് ആണ് ആറ്റിൽ ചാടിയത്.

കഴിഞ്ഞ ദിവസം രാവിലെ 11ന് ആയിരുന്നു സംഭവം. പൊറ്റമേൽകടവ് പാലത്തിന് സമീപത്ത് നിന്നായിരുന്നു അഖിൽ രാജ് അച്ചൻകോവിൽ ആറ്റിൽ ചാടിയത്. തുടർ‌ന്ന് സംഭവം കണ്ട നാട്ടുകാർ ആറ്റിലേയ്ക്ക് ചാടി അഖിൽ രാജിനെ രക്ഷിക്കുകയായിരുന്നു.

 

 

Latest News

Corehub Up