Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MinisterShibuBabyJohn

വന്യജീവി ആക്രമണം; മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം നാളെ

തിരുവനന്തപുരം: വന്യജീവി ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ മന്ത്രി ഷിബു ബേബി ജോണിന്‍റെ അധ്യക്ഷതയില്‍ നാളെ തിരുവനന്തപുരത്ത് യോഗം നടക്കും.

സെക്രട്ടേറിയറ്റ് ലയം ഹാളില്‍ ചേരുന്ന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം കര്‍ഷകരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

വന്യജീവി ആക്രമണം തടയുന്നതിനായി ഒട്ടേറെ ആവശ്യങ്ങളാണ് സംസ്ഥാനത്തെ കാര്‍ഷിക മേഖലകളില്‍ നിന്നും ഉയരുന്നത്. ഇഎഫ്എല്‍ പ്രഖ്യാപിച്ച് അനധികൃതമായി പിടിച്ചെടുത്ത മുഴുവന്‍ ഭൂമിയും കര്‍ഷകര്‍ക്ക് തിരിച്ചു കൊടുക്കണമെന്നു കര്‍ഷകരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ആവശ്യപ്പെടുന്നു.

ഇപ്പോള്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിച്ച് നല്‍കേണ്ട നഷ്ടപരിഹാര തുക പൂര്‍ണമായും നല്‍കണം. വന്യജീവി ആക്രമണങ്ങള്‍ മൂലം ഉണ്ടാകുന്ന ഭൂമിയുടെ സ്റ്റാറ്റസ് നോക്കാതെ നഷ്ടപരിഹാരം നല്‍കണമെന്നാണ് മറ്റൊരാവശ്യം.

പാമ്പുകടി ഏറ്റുള്ള മരണം ഒഴിവാക്കാന്‍ സംസ്ഥാനമൊട്ടാകെ ലഭ്യമാകുംവിധം പ്രത്യേക ചികിത്സാ പദ്ധതിക്ക് രൂപംനല്‍കണം. വനത്തിനുള്ളില്‍ മൃഗങ്ങള്‍ക്ക് ജലദൗര്‍ലഭ്യം ഉണ്ടാക്കുന്ന അധിനിവേശ സസ്യങ്ങളായ സെന്ന, യൂക്കാലിപ്റ്റസ് അടക്കം പിഴുതുമാറ്റാന്‍ നടപടികള്‍ സ്വീകരിക്കണം. വന്യമൃഗങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വനാതിര്‍ത്തിമേഖലകളില്‍ പഴുതടച്ച പ്രതിരോധസംവിധാനങ്ങള്‍ ഉണ്ടാക്കണം.

അതിനായി, ഓരോ പ്രദേശത്തിനും അനുയോജ്യമായ ഫെന്‍സിംഗ്, കിടങ്ങു സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയുടെ പരിരക്ഷ ഉറപ്പു വരുത്തുകയും ചെയ്യണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു.

Latest News

Corehub Up