Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Persons

വിബി ജി  റാം ജി പദ്ധതി: ഭിന്നശേഷിക്കാരായ ആശ്രിതരുള്ളവർക്ക് സമയത്തില്‍ ഇളവ്

കോഴിക്കോട്: മാനസിക വെല്ലുവിളികള്‍ നേരിടുന്ന മക്കളുള്ള വികസിത് ഭാരത്-ഗാരന്‍റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (വിബി ജി റാം ജി) പദ്ധതിയിലെ തൊഴിലാളികള്‍ക്കു ദിനചര്യയിലും ജോലിസമയത്തിലും ഇളവുകള്‍.

തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, നിലവിലുള്ള തൊഴില്‍സമയമായ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയുള്ള ക്രമീകരണത്തില്‍ രാവിലെ അര മണിക്കൂറും വൈകുന്നേരം അര മണിക്കൂറും ഇളവ് ലഭിക്കും.

ഹൈക്കോടതി വിധി

ആലപ്പുഴ ജില്ലയിലെ തൊഴിലുറപ്പ് തൊഴിലാളിയായ വി.ടി. ഗീത മാനസിക വെല്ലുവിളികള്‍ നേരിടുന്ന തന്‍റെ മകളെ പരിചരിക്കുന്നതിനായി പ്രവൃത്തി സമയത്തില്‍ 30 മിനിറ്റ് ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവുമായി നടത്തിയ ആശയ വിനിമയത്തിന്‍റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ തൊഴില്‍സമയം പുനഃക്രമീകരിക്കാന്‍ കഴിയൂ.

തൊഴിലുറപ്പു പദ്ധതിക്കു പകരം വന്ന പുതിയ വിബി ജി റാംജി പദ്ധതിയിലും സമാനമായ തൊഴില്‍നിയമങ്ങളാണുള്ളത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി, മാനുഷിക പരിഗണന മുന്‍നിർത്തി സംസ്ഥാന തൊഴിലുറപ്പു മിഷന്‍ ഡയറക്ടര്‍ നല്‍കിയ കത്തിനു കേന്ദ്രം അനുകൂല മറുപടി നല്‍കുകയായിരുന്നു.

 

Kerala

കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവം: പോലീസ് കേസെടുത്തു

കൊച്ചി: കിഴക്കമ്പലത്ത് തദ്ദേശ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത സംഭവത്തിൽ പോലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്.

സംഘം ചേർന്ന് കയ്യേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനിടെയായിരുന്നു മാധ്യമപ്രവർത്തകരം സംഘം കൈയേറ്റം ചെയ്തത്. കിഴക്കമ്പലം പഞ്ചായത്തിലെ വിലങ്ങ് സെന്റ് മേരീസ് ചർച്ച് ബൂത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

സ്വകാര്യ ചാനലിന്‍റെ ക്യാമറമാൻ കൃഷ്ണ കുമാറിനെ മർദിച്ച സംഘം ക്യാമറ തകർത്തു. റിപ്പോർട്ടർ അശ്വിൻ വല്ലത്തിന് നേരെയും കൈയേറ്റ ശ്രമം ഉണ്ടായി. മറ്റു മാധ്യമ പ്രവർത്തകരെയും സംഘം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ട്വന്‍റി 20 ചീഫ് കോര്‍‌ഡിനേറ്റര്‍ സാബു എം ജേക്കബ് വോട്ട് ചെയ്ത് ഇറങ്ങി മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന സമയത്താണ് പ്രവർത്തകരെത്തി മാധ്യമപ്രവർത്തകരെ തടയുകയും കൈയേറ്റം
ചെയ്യുകയും ചെയ്തത്. ബൂത്തിനടുത്ത് നിന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നത് അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധവുമായി ഇവര്‍ എത്തിയത്.

 

Latest News

Corehub Up